Light mode
Dark mode
അഫ്ഗാനോട് തോറ്റ് ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് ഘട്ടം കടക്കാതെ ഇംഗ്ലണ്ട് പുറത്തായിരുന്നു
അഹ്മദാബാദില്‍ ഇന്ത്യന്‍ ജയം 142 റണ്‍സിന്
ശുഭ്മാന്‍ ഗില്ലിനും ഫിഫ്റ്റി
സെഞ്ച്വറി നേടിയ അഭിഷേക് രണ്ടുവിക്കറ്റ് വീഴ്ത്തിയും നിർണായക പ്രകടനം നടത്തി
വരുൺ ചക്രവർത്തി ഇന്ത്യക്കായി അഞ്ചു വിക്കറ്റ് വീഴ്ത്തി
24 റൺസെടുത്താണ് ഇംഗ്ലീഷ് ക്യാപ്റ്റൻ മടങ്ങിയത്.
ചെന്നൈയിൽ കളിച്ച അതേ ടീമിനെയാണ് മൂന്നാം ടി20യിലും ഇംഗ്ലണ്ട് നിലനിർത്തിയത്.
നാല് ഓവർ എറിഞ്ഞ ഇംഗ്ലീഷ് പേസർ ജോഫ്രാ ആർച്ചർ 60 റൺസാണ് വിട്ടുകൊടുത്തത്.
രണ്ടാം ഓവറിൽ നാല് ഫോറും ഒരു സിക്സറുമാണ് മലയാളി താരം പറത്തിയത്.
മികച്ച തുടക്കം നൽകിയ സഞ്ജു സാംസൺ 26 റൺസെടുത്ത് പുറത്തായി.
നാളെ രാത്രി 7മണിക്ക് കൊൽക്കത്ത ഈഡൻഗാർഡനിലാണ് ടി20 പരമ്പരയിലെ ആദ്യ മത്സരം
ഇംഗ്ലണ്ടിനെ 68 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലില്‍
ക്യാപ്റ്റൻ രോഹിത് ശർമ 39 പന്തിൽ 57 റൺസുമായി ടോപ് സ്കോററായി. സൂര്യകുമാർ യാദവ് 36 പന്തിൽ 47 റൺസുമായി മികച്ച പിന്തുണ നൽകി
രാത്രി എട്ട് മണിക്ക് നടക്കേണ്ട മത്സരം മഴമൂലം വൈകിയാലും 4 മണിക്കൂർ പത്ത് മിനിറ്റ് അധിക സമയമായി അനുവദിച്ചിട്ടുണ്ട്.
മത്സരം നടക്കേണ്ട പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ മഴഭീഷണിയുണ്ടെന്നാണ് റിപ്പോർട്ടുകൾ
നൂറാം ടെസ്റ്റ് കളിക്കുന്ന ജോണി ബെയിസ്റ്റോ 39 റൺസെടുത്താണ് പുറത്തായത്.
കുൽദീപ് യാദവിനെ പുറത്താക്കി ജെയിംസ് ആൻഡേഴ്സൺ 700 ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കി
1996ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, പരാസ് മാംബ്രെ, വിക്രം റാത്തോഡ്, സുനില്‍ ജോഷി, വെങ്കടേഷ് പ്രസാദ് എന്നീ ആറ് താരങ്ങള്‍ അരങ്ങേറ്റം നടത്തി
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ മികച്ച താരമായ പന്ത് ഏകദിന ശൈലിയിൽ ബാറ്റുവീശി നിരവധി മത്സരങ്ങളിലാണ് ജയമൊരുക്കിയത്.
ധരംശാലയിൽ ബുമ്രയ്ക്കൊപ്പം ആകാശ് ദീപ്, മുഹമ്മദ് സിറാജ് കളിച്ചേക്കും