Light mode
Dark mode
2034 ലെ ലോകകപ്പിന് വേദിയാകാനുള്ള താത്പര്യം സൗദി അറേബ്യ ഔദ്യോഗികമായി ഫിഫയെ അറിയിച്ചു
'കണ്ണു നിറഞ്ഞുപോയി; അൽപനേരം ഡഗ്ഗൗട്ടിൽ തന്നെ നിന്ന ശേഷമാണ് ബോധം വന്നത്'; മനസ് തുറന്ന് ധോണി
ഇതിഹാസങ്ങളുടെ 'ട്രിപ്പിൾ ക്രൗൺ' ക്ലബിൽ മെസിയും; സ്വാഗതം ചെയ്ത് കക്ക
മഹത്തായ വിജയത്തിന് പത്ത് ദിവസത്തിന് ശേഷവും തങ്ങളുടെ നായകനെ ഒരു നോക്കു കാണാനുള്ള കാത്തിരിപ്പിലാണ് എണ്ണമറ്റ ആരാധകർ.
സിവ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇതിന്റെ ചിത്രം പങ്കുവച്ചത്.
ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപസിനെ ലക്ഷ്യമിട്ടാണ് ജസീരിയുടെ വിമർശനം.
''മത്സരത്തിൽ 30 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ ക്രിസ്റ്റ്യാനോയെപ്പോലുള്ള ഒരു താരത്തെ ഗ്രൗണ്ടിലിറക്കുന്നത് അദ്ദേഹത്തിന്റെ മാനസികാവസ്ഥയെ തകര്‍ത്തിട്ടുണ്ട്.''
മെസിയുടെ രണ്ടാം ഗോളിന്റെ സമയത്ത് അർജന്റീന സബ്‌സ്റ്റിറ്റിയൂട്ട് താരങ്ങൾ ഗ്രൗണ്ടിലിറങ്ങിയ സംഭവത്തിലും മത്സരം നിയന്ത്രിച്ച ഷിമോൻ മാഴ്‌സിനിയാക് പ്രതികരിച്ചു
ലോകകപ്പിൽ ബ്രസീൽ പുറത്തായത് ചോദ്യം ചെയ്തുകൊണ്ട് ആക്രോശിച്ചെത്തിയ അക്രമി ടിറ്റെയെ മർദിക്കുകയായിരുന്നു
ബ്യൂനസ് ഐറിസിലേക്ക് ലോകകപ്പ് എത്തിയതിന് പിന്നിൽ മുത്തപ്പന്റെ അദൃശ്യ കരങ്ങൾ കൂടിയുണ്ടെന്ന് വിശ്വസിക്കാനാണ് കണ്ണൂരിലെ ഭക്തർക്കിഷ്ടം
ധാക്കയിലെ തെരുവുകളിൽ നടന്ന അർജന്റീന ആരാധകരുടെ വിജയാഘോഷത്തിലും ലോകത്തെ മികച്ച ക്രിക്കറ്റ് ഓൾറൗണ്ടര്‍മാരില്‍ ഒരാളായ ഷക്കീബ് പങ്കെടുത്തിരുന്നു
പതിനായിരക്കണക്കിന് ജനങ്ങളാണ് പതാകകളും തോരണങ്ങളും വെടിക്കെട്ടുകളും മുദ്രാവാക്യങ്ങളുമായി തെരുവോരങ്ങളിൽ പ്രിയ ടീമിനെ സ്വീകരിക്കാനായി ഒഴുകിയെത്തിയത്
മത്സരത്തില്‍ പങ്കെടുത്ത 250 പേരാണ് കൃത്യമായ പ്രവചനം നടത്തി വിവിധ ഘട്ടങ്ങളിൽ സമ്മാനാര്‍ഹരായത്.
അർജൻറീനൻ കളിക്കാർ മൈതാനത്ത് മത്സരിക്കുമ്പോൾ മന്ത്രവാദിനികൾ വീട്ടിൽ അവരെ സംരക്ഷിക്കുകയായിരുന്നുവെന്ന് മെസ്സിയുടെ ജന്മനാടായ റൊസാരിയോയിലെ മന്ത്രവാദിനി
മെസ്സി കപ്പുയർത്തുമ്പോൾ അദ്ദേഹത്തിന്റെ അർജന്റീന കുപ്പായം ഭാഗികമായി മറക്കപ്പെട്ട നിലയിലായിരുന്നെന്നായിരുന്നു വിമര്‍ശനം
നാല്‍പ്പത് ലക്ഷം പേരാണ് ടീമിനെ വരവേല്‍ക്കാനായി തടിച്ചുകൂടിയിരുന്നത്
ഫുട്ബോളിന്‍റെ വെള്ളിവെളിച്ചത്തില്‍ ഇനിയുണ്ടാകില്ലെന്ന് ലയണല്‍ മെസ്സി തീരുമാനിച്ചുറപ്പിക്കുന്ന രാത്രി, അന്നയാളുടെ ഫോണിലേക്ക് ഒരു വാട്സാപ്പ് സന്ദേശം എത്തുന്നു...
തന്റെ ആദ്യ ക്ലബ്ബായ ഗ്രാൻഡോളി മുതൽ ഖത്തർ ലോകകപ്പ് വരെ ഏകദേശം 30 വർഷമെടുത്തെന്നും ഫുട്ബോള്‍ തനിക്ക് ഒരുപാട് സന്തോഷങ്ങളും അല്‍പം സങ്കടങ്ങളും നൽകിയിട്ടുണ്ടെന്നും താരം കുറിച്ചു
ഇന്ത്യയില്‍ ഫുട്ബോള്‍ വളര്‍ത്താന്‍ ഫിഫ വന്‍ നിക്ഷേപം നടത്തുമെന്നും ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ
പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയുടെ ബാൽക്കണിയിൽ കിരീടം പ്രദർശിപ്പിക്കാം എന്നായിരുന്നു സർക്കാർ നിർദേശം. എന്നാൽ ഇത് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ അംഗീകരിച്ചില്ല.