Light mode
Dark mode
ചാമ്പ്യൻസ് ട്രോഫിക്ക് പുറമെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും കിവീസിന് മുന്നിൽ ഇന്ത്യ തലതാഴ്ത്തി മടങ്ങിയിരുന്നു
ചൊവ്വാഴ്ച നടക്കുന്ന ചാമ്പ്യൻസ് ട്രോഫി സെമിയിൽ ആസ്ത്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ.
ഗ്ലെൻ ഫിലിപ്സിന്റെ അവിശ്വസനീയ ക്യാച്ചിലൂടെയാണ് വിരാട് കോഹ്ലി മടങ്ങിയത്.
57 പന്തിൽ 64 റൺസുമായി മികച്ചരീതിയിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് പന്ത് പുറത്തായത്.
ശുഭ്മാൻഗിൽ-ഋഷഭ് പന്ത് കൂട്ടുകെട്ടാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്.
രഞ്ജി ട്രോഫിയിൽ ഇതേ പിച്ചിൽ മികച്ച പ്രകടനം നടത്തിയ താരമാണ് സർഫറാസ്
ശുഭ്മാൻ ഗില്ലിന്റെയും ഋഷഭ് പന്തിന്റേയും ബാറ്റിങ് കരുത്തിലാണ് ഇന്ത്യ ലീഡ് സ്വന്തമാക്കിയത്
സർഫറാസ് നിരന്തരം സംസാരിക്കുന്നത് ശ്രദ്ധതെറ്റിക്കുന്നുവെന്നാണ് ന്യൂസിലാൻഡ് താരത്തിന്റെ വാദം
ന്യൂസിലാൻഡിനായി അജാസ് പട്ടേൽ രണ്ട് വിക്കറ്റ് വീഴ്ത്തി
ആദ്യസെഷൻ മുതൽ സ്പിന്നിനെ തുണക്കുന്ന റാങ്ക് ടേണർ പിച്ചാണ് വാംഖഡെയിൽ ഒരുക്കിയത്
ഏകദിനത്തിൽ എട്ടാം ശതകമാണ് സ്മൃതി സ്വന്തമാക്കിയത്.
രഞ്ജി ട്രോഫിയിൽ മികച്ച ഓൾറൗണ്ട് പ്രകടനമാണ് ഹർഷിത് റാണ പുറത്തെടുത്തത്.
മൂന്ന് മാസത്തിനിടെ ഇന്ത്യയുടെ രണ്ടാമത്തെ പരമ്പര നഷ്ടമാണിത്.
ഇന്ത്യൻ മണ്ണിൽ ആദ്യമായാണ് ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്.
ആദ്യ ടെസ്റ്റിൽ ഇടംലഭിക്കാതിരുന്ന സുന്ദറിനെ പൂനെ ടെസ്റ്റിൽ ഉൾപ്പെടുത്തിയ തീരുമാനം ശരിവെക്കുന്നതായിരുന്നു താരത്തിന്റെ പ്രകടനം
ശുഭ്മാൻ ഗിൽ മടങ്ങിയെത്തുമ്പോൾ ആരാകും പുറത്തിരിക്കുകയെന്നതിൽ ഗംഭീർ വ്യക്തത വരുത്തിയില്ല
വ്യാഴാഴ്ച പൂനെയിലാണ് ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്
ഇന്ത്യക്കായി സർഫറാസ് ഖാൻ സെഞ്ച്വറിയും ഋഷഭ് പന്ത് അർധ സെഞ്ച്വറിയുമായി ചെറുത്ത് നിൽപ്പ് നടത്തി
ഇന്ത്യയുടെ അഞ്ച് ബാറ്റ്സ്മാൻമാർ പൂജ്യത്തിന് പുറത്തായി.
സ്വന്തം തട്ടകത്തിൽ ആദ്യമായാണ് ഇന്ത്യയുടെ നാല് ടോപ് ഓർഡർ ബാറ്റർമാർ പൂജ്യത്തിന് പുറത്താകുന്നത്