Light mode
Dark mode
പരിഗണിക്കുന്നത് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെയും മുസ്ലിം വ്യക്തി നിയമബോർഡിന്റെയും ഉൾപ്പെടെ അഞ്ച് ഹരജികൾ
വഖഫ് ഭേദഗതി നിയമത്തിൽ സുപ്രിംകോടതിയുടെ ഇടക്കാല വിധി സ്വാഗതാർഹമാണെന്ന് കെ.സി വേണുഗോപാൽ എംപി പ്രതികരിച്ചു.
'' സംസ്ഥാന സർക്കാറിനല്ല അതിർത്തി കാക്കുന്ന ചുമതല. ആ പണി ബിഎസ്എഫ് ആണ് ചെയ്യുന്നത്. കേന്ദ്രസർക്കാറിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല''
ഇടക്കാല ഉത്തരവ് പാസാക്കരുതെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശം കണക്കിലെടുത്താണ് വാദം ഇന്നത്തേക്ക് മാറ്റിയത്
വഖഫ് ബോർഡുകളിലെയും സെൻട്രൽ വഖഫ് കൗൺസിലിലെയും എക്സ്-ഒഫീഷ്യോ അംഗങ്ങൾ ഒഴികെ എല്ലാവരും മുസ്ലിംകളായിരിക്കണമെന്നും കോടതി നിർദേശിച്ചു.
തർക്ക ഭൂമിയിലെ പ്രശ്നങ്ങളിൽ കലക്ടർക്ക് തീരുമാനം എടുക്കാമെന്നും കോടതി നിരീക്ഷിച്ചു.
ഒരു മതത്തിന്റെയും അവകാശങ്ങളിൽ ഇടപെടാൻ പാർലമെന്റിനും അവകാശമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിഗണിക്കുക കോൺഗ്രസും ലീഗും സമസ്തയുമടക്കം സമർപ്പിച്ച 70ലധികം ഹരജികൾ
വഖഫ് ബിൽ പാസായാൽ മുനമ്പം പ്രശ്നം പരിഹരിക്കപ്പെടുമെന്ന ബിജെപിയുടെ വാദം ശരിയല്ലെന്ന് സമ്മതിക്കുന്നതാണ് കേന്ദ്ര മന്ത്രിയുടെ വാക്കുകൾ.
'വഖഫ് ഭേദഗതി നിയമം വരുന്നതിലൂടെ മുനമ്പത്തെ ജനങ്ങൾക്ക് ശാശ്വത പരിഹാരം ലഭിക്കുമെന്നായിരുന്നു വാഗ്ദാനങ്ങൾ. എന്നാൽ അതുണ്ടായില്ല'.
ഹജ്ജ് സീറ്റ് സംബന്ധിച്ച പ്രശ്നം പരിഹരിക്കാമെന്ന് സൗദി ഉറപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഭേദഗതി മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹരജിയിൽ പറയുന്നു.
റാലിയിൽ നൂറുകണക്കിന് വിദ്യാർഥികളാണ് പങ്കെടുത്തത്
വഖഫ് പ്രതിഷേധങ്ങളിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയിച്ച് ബംഗാൾ ബിജെപി
പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയുടെ ഹരജിയിലാണ് ഉത്തരവ്.
സംഘർഷവുമായി ബന്ധപ്പെട്ട് 110 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
'വിശ്വാസികളുടെ താൽപര്യ പ്രകാരം നിലനിൽക്കേണ്ട വഖ്ഫ് സ്വത്തുക്കൾ കയ്യടക്കാനുള്ള ശ്രമം തികച്ചും അപലപനീയമാണ്'
അക്രമികൾക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കർശന നിർദേശം നല്കി ഗവര്‍ണര്‍ ആനന്ദ് ബോസ്
കോയമ്പത്തൂർ ജില്ലാ യുണൈറ്റഡ് ജമാഅത്ത്, ഫെഡറേഷൻ ഓഫ് ഇസ്ലാമിക് ഓർഗനൈസേഷൻസ്, രാഷ്ട്രീയ പാർട്ടികൾ എന്നിവർ സംയുക്തമായണ് വെള്ളിയാഴ്ച വൻ പ്രതിഷേധ പ്രകടനം നടത്തിയത്
വഖഫ് ഭേദഗതി നിയമത്തിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി പ്രചാരണത്തിന് ഒരുങ്ങുകയാണ് ബിജെപി