Light mode
Dark mode
ആറ് വർഷത്തിനിടെ 8,159 ശൈശവ വിവാഹങ്ങളാണ് സംസ്ഥാനത്ത് നടന്നത്.
'നിജുത് മൊയ്ന' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ശൈശവ വിവാഹങ്ങൾ തടയുന്നതിനുള്ള ക്രിയാത്മക ചുവടുവെപ്പാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു
മിക്ക കേസുകളിലും വരന്റെ പ്രായം 21ന് മുകളിലായിരുന്നു
മുസ്ലിം അക്രമകാരികളിൽനിന്ന് സ്ത്രീകളെ രക്ഷിക്കാനാണ് ശൈശവ വിവാഹവും സതിയും ആരംഭിച്ചതെന്ന് മുതിർന്ന ആർ.എസ്.എസ് നേതാവ് കൃഷ്ണഗോപാൽ പറഞ്ഞു.
കൂട്ട അറസ്റ്റുകൾ കുടുംബ ജീവിതം തകർക്കുമെന്ന് പറഞ്ഞ കോടതി 9 പേർക്ക് മുൻകൂർജാമ്യം അനുവദിച്ചു.
ബാല വിവാഹം ആരോപിക്കപ്പെടുന്നവരുടെ പട്ടികയിൽ 8,000ത്തോളം പേരുണ്ടെന്നും ശേഷിക്കുന്നവർക്കെതിരെയും ഉടൻ നടപടിയുണ്ടാവുമെന്നും പൊലീസ് പറഞ്ഞു.
ഒരാഴ്ച മുമ്പായിരുന്നു സംഭവം
ബാലവിവാഹ നിരോധന നിയമപ്രകാരമാണ് മഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്
'ഡൈജസ്റ്റ് ഇന്‍ മിഡിലീസ്റ്റ് സ്റ്റഡീസി'ല്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ഗള്‍ഫ് നാടുകളിലെ പ്രവാസി വിദ്യാര്‍ഥികള്‍ സ്വദേശികളെ അപേക്ഷിച്ച് ശാസ്ത്ര വിഷയങ്ങള്‍ക്ക് വലിയ...