Light mode
Dark mode
1984 നവംബര്‍ ഒന്നിനായിരുന്നു സിഖ് വിരുദ്ധ കലാപത്തിന്റെ ഭാഗമായുള്ള കൊലപാതകം
നിയമസഭ പാസാക്കുന്ന ബിൽ ഗവർണർ അംഗീകരിച്ചില്ലെങ്കിൽ രാജ്ഭവന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി
2002 ഫെബ്രുവരി പതിനഞ്ചിനാണ് അഷ്റഫ് കൊല്ലപ്പെട്ടത്
നാലു വർഷം ബ്രഹ്മോസിൽ സീനിയർ സിസ്റ്റം എൻജിനീയറായിരുന്ന ഇയാൾ 2018ലാണ് അറസ്റ്റിലാവുന്നത്.
2021 മേയിലാണ് അജി എന്ന എഡ്വേർഡ് ഭാര്യ വർഷ , മക്കളായ രണ്ടു വയസുള്ള അലൻ , മൂന്നു മാസം പ്രായമുളള ആരവ് എന്നിവരെ കൊലപ്പെടുത്തിയത്
കേസിൽ നാല് പ്രതികൾക്ക് ജീവപര്യന്തം തടവ്. രവി കപൂർ, അമിത് ശുക്ല, ബൽജീത് മാലിക്, അജയ്കുമാർ എന്നിവർക്കാണ് ജീവപര്യന്തം
മരിച്ച രണ്ട് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതവും പരിക്കേറ്റയാള്‍ക്ക് 5 ലക്ഷം രൂപ വീതവും നൽകണമെന്ന് ബിഹാർ സർക്കാരിനോട് കോടതി നിർദേശിച്ചു
ഭാര്യക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
പ്രണയം നിരസിച്ചതിന് മാതാപിതാക്കളുടെ മുന്നിലിട്ട് യുവതിയെ കുത്തിക്കൊന്നുവെന്നാണ് കേസ്
തത്തയുടെ കരച്ചിൽ കേട്ട് സംശയം തോന്നിയ വിജയ് ശർമ അനന്തരവനെ ചോദ്യം ചെയ്യാൻ പൊലീസിനോട് അഭ്യർഥിച്ചു.
2013ൽ ആശ്രമത്തിൽ വച്ച് സൂറത്ത് സ്വദേശിനിയായ സ്ത്രീയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ.
2018 ജനുവരി 17 നാണ് സുബൈദയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്
നിർഭയ കേസിന് ശേഷമുണ്ടായ നിയമഭേദഗതിയിലാണ് 'ഡിജിറ്റൽ റേപ്പ് ' ബലാത്സംഗത്തിന്റെ പരിധിയിലാക്കിയത്
പെരുവന്താനം ആനചാരി കൊട്ടാരത്തിൽ ദേവസ്യയാണ് പ്രതി
വിസ്മയയുടെ ഭർത്താവ് കിരൺകുമാറിനെതിരെയുള്ള കേസ് വ്യക്തിക്ക് എതിരെ അല്ലെന്നും വിധി സമൂഹത്തിന് സന്ദേശമാകണമെന്നും പ്രോസിക്യൂഷൻ
അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി രജിത ടി.എച്ചാണ് ശിക്ഷ വിധിച്ചത്
നാട്ടില്‍ പോകാന്‍ അവധി നല്‍കാത്തതിന് വര്‍ക്ക്ഷോപ്പ് ഉടമയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ജീവനക്കാരന് ദുബൈയില്‍ ജീവപര്യന്തം തടവ് ശിക്ഷ. കിഴക്കന്‍ യൂറോപ് സ്വദേശിയായ ഏഷ്യന്‍ വംശജനാണ് ദുബൈ ക്രിമിനല്‍...
രണ്ടാം പ്രതി ബീന എന്ന ഹസീനയെയാണ് കോടതി ശിക്ഷിച്ചത്
ഷോപ്പിൽനിന്ന് തിരിച്ചു വരികയായിരുന്ന ഇരയെ പ്രതികൾ ആയുധങ്ങളുമായി ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു