Light mode
Dark mode
രാധാകൃഷ്ണന്റെ സൈൻ എന്ന സന്നദ്ധ സംഘടനയ്ക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നും അന്വേഷിക്കണമെന്നുമാണ് പരാതയിൽ പറയുന്നത്
ലാലി വിൻസന്റിന്റെ ബാങ്ക് അക്കൗണ്ടിലെ 1.15 ലക്ഷവും അനന്തു കൃഷ്ണന്റെ പേരിലുള്ള 2.35 കോടിയും മരവിപ്പിച്ചു
മന്ത്രി രാജിവെക്കണമെന്നും കേസിൽ ജൂഡിഷ്യൽ അന്വേഷണം വേണമെന്നുമാണ് കോൺഗ്രസ് ആവശ്യപ്പെട്ടു
കണ്ണൂരിൽ തട്ടിപ്പിനിരയായ സ്ത്രീകൾ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി
അനന്തു കൃഷ്ണന്റെ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള റെയ്ഡ് തുടരുകയാണ്
കേസിൽ ഇ.ഡി പരാതിക്കാരുടെ മൊഴിയെടുക്കുന്നു
എൻജിഒ കോൺഫഡറേഷന്റെ ചെയർമാൻ ആയിരുന്ന ആനന്ദകുമാർ പണം തട്ടിയെടുത്തു, വഞ്ചിച്ചു എന്നതടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്
സൈൻ ട്രസ്റ്റിന്റെ മറവിലോ എൻജിഒ കോൺഫിഡറേഷന്റെ മറവിലോ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നും ഇഡി കണ്ടെത്തും
മുവാറ്റുപുഴയിൽ ആകെ കൊടുക്കാനുള്ളത് 55 ലക്ഷം മാത്രമാണെന്നും ഏഴര കോടി എന്ന കണക്ക് എങ്ങനെ വന്നുവെന്നും ലാലി വിൻസെന്റ് ചോദിച്ചു.
പരാതിയില്‍ എംഎൽയ്ക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് വഞ്ചനകുറ്റത്തിനും സാമ്പത്തിക തട്ടിപ്പിനും കേസെടുത്തിരുന്നു
ഡിജിറ്റൽ ഗ്രാം എന്ന പേരിലാണ് വെബ് പോർട്ടൽ പ്രവർത്തിക്കുന്നത്. 50 ശതമാനം സബ്സിഡിയിൽ ഗൃഹോപകരണങ്ങൾ വാങ്ങാൻ ആപ്പ് വഴി പണം അടക്കാം.
രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഉൾപ്പെട്ട കേസായതിനാൽ ജീവന് ഭീഷണിയുണ്ടെന്ന് അനന്തു കൃഷ്ണൻ കോടതിയെ അറിയിച്ചു
'പരാതി ലഭിച്ചപ്പോൾ പ്രാഥമികാന്വേഷണം നടത്താതെ എഫ്ഐആറിട്ടു. കേസിന് പിന്നിൽ സർക്കാർ താൽപര്യമുണ്ടെന്ന് കരുതുന്നില്ല'
എ.എൻ രാധാകൃഷ്ണന്റെ സൈൻ സൊസൈറ്റിയുമായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളുയെന്നും അനന്തു
തീവ്രവാദവും സമാധാന ചര്‍ച്ചകളും ഒരുമിച്ച് പോകില്ലെന്ന് ബിപിന്‍ റാവത്ത് വ്യക്തമാക്കി. പാകിസ്താന് പറയുന്നു, നിങ്ങള്‍ ഒരു ചുവട് വയ്ക്കൂ, ഞങ്ങള്‍ രണ്ടു ചവടു വയ്ക്കാമെന്ന്.