Light mode
Dark mode
സ്കൂളിലെ പൊതുദർശനത്തിന് ശേഷം പാലിയം തറവാട്ടിലേക്ക് കൊണ്ടുപോകും
എറണാകുളം ചേന്ദമംഗലത്തെ പാലിയത്ത് തറവാട്ടിൽ നാളെ വൈകുന്നേരം 3 മണിക്കാണ് സംസ്കാരം
സംഗീത പ്രേമികളുടെ മനസിൽ നിറഞ്ഞുനിൽക്കുന്നതാണ് അദ്ദേഹം പാടിയ ഓരോ ഗാനങ്ങളും
നാളെ രാവിലെ പൂങ്കുന്നത്ത് നിന്ന് എറണാകുളം ചേന്ദമംഗലത്തെ പാലിയം തറവാട്ടിലേക്ക് മൃതദേഹം എത്തിക്കും
'ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ ആയിരുന്നു'
ആറുപതിറ്റാണ്ടുകാലം മലയാളത്തിന്റെ ഹൃദയരാഗമായിരുന്ന ഗായകനാണ് പി. ജയചന്ദ്രൻ
'യേശുദാസും മുഹമ്മദ് റഫിയും മുകേഷും പി. സുശീലയുമെല്ലാം പാടിയ പാട്ടുകളെ കുറിച്ചു പറഞ്ഞുകൊണ്ടിരിക്കും ജയചന്ദ്രന്. മറ്റു പാട്ടുകാരെ വളർത്തിക്കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം.'
'മാഞ്ഞുപോകാത്തെതാരു പാട്ടോർമയായി ഭാവഗായകൻ എക്കാലവും സംഗീതാരാധകരുടെ മനസിൽ നിറയും.'
'പാട്ടിന്റെ ഋതുഭേദങ്ങൾ സമ്മാനിച്ച് എന്നും നിലനില്ക്കുന്ന ഓർമകളായി പി. ജയചന്ദ്രൻ മടങ്ങുകയാണ്.'
അർബുദരോഗം ബാധിച്ചു ചികിത്സയിലായിരുന്നു