Light mode
Dark mode
കൂനൂരിലുണ്ടായ ഹെലിക്കോപ്ടർ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉൾപ്പെടെ പതിനാല് പേർ മരിച്ചിരുന്നു
വിരമിച്ച നാല് സൈനിക ഉദ്യോഗസ്ഥരും ഒരു യുവമോർച്ച ദേശീയ നേതാവുമാണ് രശ്മിതക്കെതിരെ അഡ്വക്കറ്റ് ജനറലിന് പരാതി നൽകിയത്
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന് സാധ്യമായ എല്ലാ ചികിത്സാ സഹായവും നൽകുമെന്ന് പ്രതിരോധമന്ത്രാലയം.
നിലവില്‍ തിരുവനന്തപുരത്തുള്ള എ.ജി കൊച്ചിയിലെത്തിയതിന് ശേഷം പരാതി പരിശോധിക്കുമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും എ.ജിയുടെ ഓഫീസ് വ്യക്തമാക്കി
ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നിന്ന് ബ്രാർ സ്ക്വയറിലേക്ക് നടക്കുന്ന വിലാപ യാത്ര കടന്നുപോകുന്ന വീഥിക്ക് ഇരുവശവും നിരവധിപേരാണ് പുഷ്പങ്ങളുമായി അന്ത്യോമപചാരം അർപ്പിക്കാനെത്തുന്നത്.
മറ്റ് സൈനികരുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞതിന് ശേഷം ജന്മനാട്ടിലേക്ക് അയക്കും.
രശ്മിതയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്
പിന്നീടാണ് ക്യാപ്റ്റന്‍ വരുണ്‍ സിങിനെ തിരിച്ചറിഞ്ഞതെന്നും മുരളി പറഞ്ഞു
കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് പാർലമെന്റിൽ ഔദ്യോഗിക വിശദീകരണം നൽകും.
ഇന്ത്യയുടെ ആദ്യസംയുക്ത സൈനികമേധാവിയായിരുന്ന ബിപിൻ റാവത്ത് ഹെലികോപ്ടർ അപകടത്തിൽ പെടുന്നത് ഇത് രണ്ടാം തവണയാണ്...
കശ്മീര്‍ പ്രശ്ന പരിഹാര ചര്‍ച്ചകള്‍ക്കായി മധ്യസ്ഥനെ നിയോഗിച്ചത് സൈന്യത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത്. കശ്മീര്‍ പ്രശ്ന പരിഹാര ചര്‍ച്ചകള്‍ക്കായി മധ്യസ്ഥനെ...
സൈന്യത്തിലെ സൌകര്യങ്ങളെക്കുറിച്ച് പരാതിയുള്ളര് സോഷ്യല്‍ മീഡിയയിലൂടെ പരാതിപറയരുത്. പരാതിയുള്ള സൈനികര്‍ക്ക് എന്നെ നേരിട്ട് തന്നെ പരാതി അറിയിക്കാം. പാകിസ്താന് താക്കീതുമായി കരസേനമേധാവി ബിപിന്‍ റാവത്ത്....
സീനിയര്‍ ഉദ്യോഗസ്ഥരുടെ തുണി കഴുകിപ്പിക്കുകയും ബൂട്ടുകള്‍ പോളിഷ് ചെയ്യുകയും നായ്ക്കളെ പോലെ കണക്കാക്കാറുണ്ടെന്നും വരെ ഒരു ജവാന് കുറ്റപ്പെടുത്തി. സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പരിഭവങ്ങള്‍...