Light mode
Dark mode
'' ഇസ്രായേൽ ഭരണകൂടം കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യുന്തോറും, അവർ യഥാർത്ഥത്തിൽ ഭീരുക്കളാണെന്ന് കൂടുതൽ വെളിപ്പെടുകയാണ്''
ജനുവരി 19ന് വെടിനിർത്തൽ നിലവിൽ വന്നതിനു ശേഷം ഗസ്സയിലുണ്ടായ ഏറ്റവും വലിയ ആക്രമണ പരമ്പരയാണ് തിങ്കളാഴ്ച രാത്രി ആരംഭിച്ചത്
യുദ്ധത്തിനുശേഷം ഗസ്സ ആരു ഭരിക്കണമെന്ന സര്‍വേ ചോദ്യത്തിന്, ഇസ്രായേല്‍ എന്നു പ്രതികരിച്ചവര്‍ വളരെ കുറച്ചുപേരേയുള്ളൂവെന്നതാണു ശ്രദ്ധേയമായ കാര്യം
വടക്കൻ ജബാലിയ, ഗസ്സ സിറ്റി, തെക്കൻ ഖാൻ യൂനിസ് എന്നിവിടങ്ങളിലും പുതുവത്സര ദിനത്തില്‍ ഇസ്രായേല്‍ ആക്രമണം നടത്തി
പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ ഇസ്രായേലിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം
ബന്ദി മോചനവുമായി ബന്ധപ്പെട്ട് നെതന്യാഹുവിനെതിരെ ഇസ്രായേലില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ബൈഡനും അദ്ദേഹത്തെ കുറ്റപ്പെടുത്തി രംഗത്ത് എത്തിയിരിക്കുന്നത്
കുട്ടിയുടെ ഇടതുകാലിൻ്റെ താഴത്തെ ചലനം നഷ്ടപ്പെട്ടു
World With US
ഗസ്സയിലേക്കുള്ള ഭക്ഷ്യവിതരണം പൂർണമായും നിർത്താനുള്ള യു.എന്‍ സന്നദ്ധസംഘടനകളുടെ തീരുമാനം വൻദുരന്തം ക്ഷണിച്ചുവരുത്തുമെന്ന് മുന്നറിയിപ്പ്.
ഗസ്സയിലെ ദുരന്തഭൂമിയിൽനിന്നുള്ള ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരതകൾക്കിടയിലാണ് മനഃസാക്ഷിയെ നടുക്കുന്ന വിഡിയോ പുറത്തുവരുന്നത്
മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് മധ്യസ്ഥ ചര്‍ച്ചകളെ ബാധിക്കുമെന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.
സമ്മർദം ശക്തമാണെങ്കിലും യുദ്ധം തുടരുക തന്നെ ചെയ്യുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു
ഗസ്സയിലെ കുരുതി അവസാനിപ്പിക്കുന്നതിന് ഇടപെടാൻ വൈകരുതെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനോട് ഖത്തർ അമീർ ആവശ്യപ്പെട്ടു.
തിരുവനന്തപുരം ശംഘുമുഖം കടപ്പുറത്ത് എസ്.ഐ.ഒ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് പ്രദർശനം സംഘടിപ്പിച്ചത്.
ആംസ്റ്റർഡാമിൽ നടന്ന കാലാവസ്ഥാ സംരക്ഷണ റാലിയിലാണ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗിന്റെ പ്രസംഗം അലങ്കോലപ്പെടുത്താൻ ശ്രമം നടന്നത്.
ഗസ്സയിലെ വലിയ ആശുപത്രിയായ അൽശിഫ പ്രവർത്തനം നിർത്തിയിട്ട് മണിക്കൂറുകൾ പിന്നിട്ടു. ഇന്ധനമില്ലാത്തതിനാൽ ചികിത്സാ സംവിധാനങ്ങളൊന്നുമില്ല.
ബന്ദികളുടെ കാര്യത്തിൽ ഇനിയും തുറന്ന ചർച്ചക്കൊരുക്കമാണെന്ന് ഹമാസ് വ്യക്തമാക്കി
മസ്ജിദുൽ അഖ്സയെ തകർക്കാനാണ് ഇസ്രായേൽ ശ്രമം. സൈനികമായി പരാജയപ്പെട്ടതിന്റെ പേരിലാണ് ഇസ്രായേൽ തുടർച്ചയായി അക്രമങ്ങൾ നടത്തുന്നതെന്നും ഖാലിദ് മിഷ്അൽ പറഞ്ഞു.
അൽ ശിഫ ആശുപത്രി പരിസരത്തുണ്ടായ ആക്രമണത്തിൽ നൂറുകണക്കിന് ആളുകൾ മരിച്ചതായി റിപ്പോർട്ടുകൾ. തകർന്ന കെട്ടിടങ്ങൾക്ക് താഴെ ആയിരങ്ങൾ കുടുങ്ങിയതായും സംശയമുണ്ടെന്ന് ഗസ്സ സിവിൽ ഡിഫൻസ് അറിയിച്ചു.
ഗസ്സയിലെ മാനുഷിക പ്രതിസന്ധിയിൽ യൂറോപ്യൻ യൂണിയൻ കടുത്ത ആശങ്ക അറിയിച്ചു