Light mode
Dark mode
റൊണാള്‍ഡോയുടെ വരവിന് ശേഷം ഒരു മാസത്തിനുള്ളിൽ സൗദി പ്രോ ലീഗിന് പോർച്ചുഗൽ, ഇറ്റലി, ഗ്രീസ്, ജർമ്മനി, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ സംപ്രേക്ഷണ അവകാശം വില്ക്കാന് കഴിഞ്ഞു
യൂറോപ്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയിരിക്കുകയാണ് മെസ്സി
പ്രസിദ്ധീകരിച്ച വീഡിയോയോട് ഞാൻ യോജിക്കുന്നില്ല
മെസ്സി റൊണാൾഡോ പോരാട്ടം ഒരിക്കൽ വീണ്ടും കാണാൻ കഴിയുമോ?
ഷാവിയുടെയും ബാഴ്സ വൈസ് പ്രസിഡണ്ടിന്റെയും വാക്കുകളിലെ സൂചന ശരിവെക്കുന്നതാണ് പി.എസ്.ജി മാനേജർ ഗാൾട്ടിയറുടെ പ്രസ്താവന
മെസിയുടെ തിരിച്ചുവരവിനെ സംബന്ധിച്ച് സംസാരിക്കാന്‍ പറ്റിയ സമയം ആയിട്ടില്ലെന്നാണ് ബാഴ്സ പരിശീലകന് സാവി പ്രതികരിച്ചത്
അര്‍ജന്റീനക്കായി നീലയും വെള്ളയുമുള്ള ജേഴ്സി അണിയുമ്പോൾ അനുഭവിക്കുന്ന സമ്മർദ്ദം മെസ്സിയെ വിട്ടൊഴിഞ്ഞിരിക്കുന്നു
ചെറുപ്പത്തിൽ എന്റെ സ്വപ്നം ഫുട്ബോൾ ആസ്വദിക്കുക, ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാകുക, ജീവിതത്തിൽ എപ്പോഴും ഇഷ്ടപ്പെടുന്നത് ചെയ്യുക എന്നതായിരുന്നു
റൊണാൾഡോ പോർച്ചുഗലിനായി ഇതുവരെ 198 മത്സരങ്ങളിൽ നിന്ന് 122 ഗോളുകൾ നേടികഴിഞ്ഞു. അയാൾ കളിക്കുന്ന ഓരോ കളിയും ഒരു അന്താരാഷ്ട്ര റെക്കോർഡ് സൃഷ്ടിക്കുന്നു
ആൽബിസെലസ്റ്റികളുടെ 36- വർഷത്തെ ലോകകപ്പിനായുളള കാത്തിരിപ്പിന് വിരാമം കുറിക്കാൻ മെസ്സിക്ക് കഴിഞ്ഞു
പ്രതിരോധക്കോട്ട കെട്ടിയ പാനമ ആദ്യപകുതിയിൽ ഗോളടിക്കാൻ അനുവദിച്ചില്ലെങ്കിലും മെസിയുടെ സെറ്റ്പീസ് മികവിൽ അർജന്റീന വിജയം തുറന്നെടുക്കുകയായിരുന്നു.
'മടങ്ങിവരവിനെ കുറിച്ച് ആത്യന്തികമായി മെസിയും കോച്ചും, പ്രസിഡന്റും ഒക്കെ തന്നെയാണ് തീരുമാനം എടുക്കേണ്ടത്'
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്
അർജന്റീനക്ക് ലോകകിരീടം നേടിക്കൊടുത്ത ലിയോണൽ സ്കലോണിയാണ് മികച്ച പരിശീലകൻ.ഗോൾകീപ്പറായി എമിലിയാനോ മാർട്ടിൻസും തെരഞ്ഞെടുക്കപ്പെട്ടു
ലിവർപൂളിനെതിരെ സ്കോര്‍ ചെയ്തതോടെയാണ് ബെന്‍സേമ മെസിയുടെ റെക്കോര്‍ഡിനൊപ്പമെത്തിയത്
ദേശീയ ടീമിനായി എല്ലാം നേടിയെന്നും ഇനി ഒന്നും ബാക്കിയില്ലെന്നും മെസി പറയുന്നു
'മത്സരത്തിന് മുമ്പ് ടീം അംഗങ്ങളാണ് വാൻഗാള് തന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധയിൽപെടുത്തിയത്. എന്തായാലും അതൊക്കെ കഴിഞ്ഞു'
ബ്യൂനസ് ഐറിസിലേക്ക് ലോകകപ്പ് എത്തിയതിന് പിന്നിൽ മുത്തപ്പന്റെ അദൃശ്യ കരങ്ങൾ കൂടിയുണ്ടെന്ന് വിശ്വസിക്കാനാണ് കണ്ണൂരിലെ ഭക്തർക്കിഷ്ടം
ലോകകപ്പ് ഇടവേളക്ക് ശേഷം മെസ്സിയുമായി കരാർ ചർച്ചകളിലേക്ക് കടക്കുമെന്ന് പിഎസ്ജി നേരത്തേ സൂചന നൽകിയിരുന്നു
തന്റെ ആദ്യ ക്ലബ്ബായ ഗ്രാൻഡോളി മുതൽ ഖത്തർ ലോകകപ്പ് വരെ ഏകദേശം 30 വർഷമെടുത്തെന്നും ഫുട്ബോള്‍ തനിക്ക് ഒരുപാട് സന്തോഷങ്ങളും അല്പം സങ്കടങ്ങളും നൽകിയിട്ടുണ്ടെന്നും താരം കുറിച്ചു