Light mode
Dark mode
2017ൽ ബാഴ്സലോണയിൽ നിന്നാണ് നെയ്മർ പിഎസ്ജിയിൽ എത്തുന്നത്
രാഹുലിനെ സ്വീകരിക്കാനെത്തിയ മറ്റു എംപിമാർക്കൊപ്പം സോണിയ ഗാന്ധിയുടെ സാന്നിധ്യവും ശ്രദ്ധനേടി
അർജന്റീനയുടെ ലോകകപ്പ് വിജയത്തിന് ശേഷം മെസിയുടെ പ്രവിശ്യയിൽ കുട്ടികൾക്ക് ലയണൽ, ലിയോണല എന്നീ പേരുകൾ ഇടുന്നത് വർധിച്ചിട്ടുണ്ട്
ലോകകപ്പ് വിജയത്തിന് ശേഷം മെസ്സിയുടെ പ്രവിശ്യയായ സാന്റ ഫേയിൽ കുട്ടികൾക്ക് മെസ്സി എന്ന പേരിടുന്നതിൽ 700 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്
തെക്ക് കിഴക്കൻ ബ്രസീലിലെ തീരദേശത്താണ് നെയ്മർ ബംഗ്ലാവ് നിർമിക്കുന്നത്. ഇതിലാണ് പരിസ്ഥി നിയമ ലംഘനം കണ്ടെത്തിയിരിക്കുന്നത്
'ന്യായമില്ലാത്തൊരു കാര്യം ഞാൻ ന്യായീകരിക്കാൻ നിൽക്കുന്നില്ല. എനിക്കു തെറ്റുപറ്റിപ്പോയി. ഞാൻ നിന്നോട് പാതകം ചെയ്തിരിക്കുന്നു.'
നെയ്മറിനെ ടീമിലെത്തിക്കാനുള്ള ദൗത്യവുമായി ഒരു സംഘത്തെ കഴിഞ്ഞ വെള്ളിയാഴ്ച അൽഹിലാൽ പാരിസിലേക്ക് അയച്ചിരുന്നു
വീടിനു മുന്നിലെ ആരാധകപ്രതിഷേധത്തിനു ശേഷം പി.എസ്.ജി കുപ്പായത്തിൽ കളിക്കാൻ താൽപര്യമില്ലെന്നും ക്ലബ് വിടുകയാണെന്നും നെയ്മർ അടുത്ത വൃത്തങ്ങളോട് വ്യക്തമാക്കിയിരുന്നു
ഞായറാഴ്ച എസ്പാന്യോളിനെ 4-2ന് തോൽപ്പിച്ചാണ് ബാഴ്സ ലാലിഗ കിരീടം ഉറപ്പിച്ചത്
ഇംഗ്ലീഷ് കരുത്തന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡ്, ചെൽസി, ന്യൂകാസിൽ തുടങ്ങിയ ക്ലബുകൾ നെയ്മറുമായി ഇതിനകം ബന്ധപ്പെട്ടതായി റിപ്പോർട്ടുണ്ട്
പ്രസിദ്ധീകരിച്ച വീഡിയോയോട് ഞാൻ യോജിക്കുന്നില്ല
കഴിഞ്ഞ നാല് വർഷത്തിനിടെ നാലുതവണയാണ് നെയ്മറിന് കണങ്കാലിന് പരിക്കേറ്റ് സീസണ് പൂര്‍ത്തിയാക്കാനാകാതെ പോയത്
'നെയ്മർ ആദ്യം സഹോദരിയോട് ചാറ്റ് ചെയ്യുമായിരുന്നു. അവൾ മറ്റൊരാളുമായി പ്രണയത്തിലായതോടെ എന്നോടായി ചാറ്റിങ്.'
ഈജിപ്ത് നായകൻ മുഹമ്മദ് സലാഹ് മെസിക്ക് ഒരു വോട്ടും നൽകിയില്ല. ബ്രസീൽ താരം വിനീഷ്യസിനായിരുന്നു താരത്തിന്റെ ആദ്യ വോട്ട്
ഫ്രഞ്ച് ലീഗില്‍ ലില്ലിക്കെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്
നെയ്മറിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട് പി.എസ്.ജി തലവൻ നാസർ അൽഖലൈഫിയുമായി ചെൽസിയുടെ സഹ ഉടമ ടോഡ് ബോയ്ലി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു
മെസിയും നെയ്മറും കളത്തിലുണ്ടായിട്ടും ഒന്നും ചെയ്യാനാവാതെ പോയതോടെയാണ് ആരാധകർ രംഗത്തുവന്നത്
പ്രദർശന മത്സരത്തിനു മുൻപ് ഇരുടീമുകളിലേയും താരങ്ങളെ ഹസ്തദാനം ചെയ്യാൻ അമിതാഭ് ബച്ചനും മൈതാനത്തെത്തിയിരുന്നു
അൽനസ്ർ-അൽഹിലാൽ ഓൾ സ്റ്റാർ ഇലവനുമായാണ് പി.എസ്.ജി ഏറ്റുമുട്ടുന്നത്
12 മാസത്തെ ഫുട്ബോൾ മത്സരങ്ങൾ വിലയിരുത്തി ലോകത്തിലെ മികച്ച നൂറു ഫുട്ബോളർമാരെ തങ്ങൾ ഷോർട്ട് ലിസ്റ്റ് ചെയ്തിരിക്കുകയാണെന്നാണ് ഇ.എ.കോം വ്യക്തമാക്കുന്നത്