Light mode
Dark mode
പ്രതിപക്ഷ നേതാവ് അടക്കമുള്ളവരെ നേരിൽ കാണാൻ അൻവറും നീക്കം നടത്തിയിരുന്നു
നിലമ്പൂർ കോടതിയാണ് ജാമ്യം അനുവദിച്ചത്
അറസ്റ്റില്‍ അന്‍വറിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു
14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത അൻവറിനെ രാത്രി 2.15 ഓടെയാണ് ജയിലിലേക്ക് മാറ്റിയത്
വനംവകുപ്പ് ഓഫീസ് തകർത്ത സംഭവത്തിൽ അൻവറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.
സിപിഎം സ്വതന്ത്രന്മാരെ പരീക്ഷിക്കുന്നത് ഒരു അന്‍വറിനെ കൊണ്ടുവരുന്നതിലൂടെ മാത്രമല്ല
പര്യടനം മൂന്ന് ദിവസം നീണ്ടുനിൽക്കും
‘പിണറായി വിജയനും പി. ശശിയുമുൾപ്പെടെ നടത്തുന്ന നീക്കത്തിനെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയർന്നുവരേണ്ടതുണ്ട്’
‘പി. മോഹനന്റെ പ്രസ്താവന സിപിഎമ്മിനെ പിടികൂടിയിരിക്കുന്ന ഇസ്ലാമോഫോബിയയുടെ പുളിച്ചുതികട്ടൽ’
തൃശൂർ ജില്ലാ കലക്ടറാണ് നിർദേശം നൽകിയത്
അൻവറിന്റെ ഡിഎംകെക്കെതിരെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതിന് പിന്നാലെയാണ് ആരോപണം
നിയമസഭ മന്ദിരത്തിന് മുന്നില്‍വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍ എനിക്ക് വലിയ നാക്കുപിഴ സംഭവിച്ചു
തെളിവുകൾ നൽകാനില്ലാത്തത് കൊണ്ടാണ് അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരാകില്ലെന്ന് അൻവർ പറയുന്നത്
തിരുവനന്തപുരം മുതൽ കാസർകോട് വരെ സഞ്ചരിച്ചാൽ കാണാം അഴിമതികൾ
താൻ ഉന്നയിച്ച സ്വർണക്കടത്തിൽ ആരുടെയും മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല
നാലാം നിരയിലാണ് അൻവറിന്റെ പുതിയ സീറ്റ്
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് മാറ്റി ചെയ്തയാളെ അറിയാമെന്നും അത് പിന്നീട് പറയാമെന്നും അൻവർ മാധ്യമങ്ങളോട്
പാർട്ടിക്ക് നൽകിയ പരാതിയിലെയും പൊതുസമ്മേളനങ്ങളിലും പത്രസമ്മേളനങ്ങളിലും നടത്തിയ ആരോപണങ്ങളും പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് ആവശ്യം
സ്വന്തം കുടുംബ സ്വത്ത് പോലും വേണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ച ഒരാൾക്ക് ആരെപ്പേടിക്കാൻ
വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയെ തള്ളിപ്പറയില്ല. സിപിഎമ്മിനോടും ഇടതുപക്ഷത്തോടും നന്ദികേട് കാണിക്കില്ലെന്നും ജലീൽ പറഞ്ഞു.