ഇറാഖില്‍ ഐഎസിന്റെ അധീനതയിലുണ്ടായിരുന്ന പ്രദേശങ്ങളില്‍ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി

200 ല്‍ അധികം കൂട്ടക്കുഴിമാടങ്ങളില്‍ ആയിരക്കണക്കിന് മൃതദേഹങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ഐക്യരാഷ്ട്രസഭയുടെ അന്വേഷണത്തിലാണ് കൂട്ടക്കുഴിമാടങ്ങള്‍‌ കണ്ടെത്തിയത്.

Update: 2018-11-07 06:24 GMT
Advertising

ഇറാഖില്‍ ഐഎസിന്റെ അധീനതയിലുണ്ടായിരുന്ന പ്രദേശങ്ങളില്‍ നിന്നും 200 ല്‍ അധികം കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി. ആയിരക്കണക്കിന് മൃതദേഹങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ഐക്യരാഷ്ട്രസഭയുടെ അന്വേഷണത്തിലാണ് കൂട്ടക്കുഴിമാടങ്ങള്‍‌ കണ്ടെത്തിയത്.

ആകെ 202 കുഴിമാടങ്ങളിലായി 12,000ത്തോളം മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് യു എ
ൻ ഹ്യൂ

ൻ റൈ
റ്റ്

സ്
ഒാ
ഫി
സും യു എ
ൻ അ
സി
സ്

റ്റ

റ്

സ്
മി

നും പു

ത്തു
വി
ട്ട റിപ്പോര്‍ട്ടിലുള്ളത്. സ്ത്രീകളുടേയും കുട്ടികളുടേയും ഇ
റാ
ഖ്
സാ
യു
ധ സേ
നാം

ങ്ങ
ളു
ടെ
യും പൊ
ലീ
സി

െൻറ
യും മൃ

ദേ
ഹാ

ശി
ഷ്


ങ്ങ
ളും ഇ
തി
ൽ ഉ
ണ്ട്. 2014 ജൂണിനു ഡിസംബറിനും ഇടയില്‍ ഐഎസ് കൊലപ്പെടുത്തിയവരുടെതാണെന്നണ് സൂചന. നിനേവ, കിര്‍ക്കുക്ക്, സലാഹ് അല്‍ ദിന്‍, അന്‍ബാര്‍ എന്നിവിടങ്ങളിലാണത്. ഇതില്‍ കൂടുതല്‍ ഉണ്ടായേക്കാം. എട്ട് പേരുടെ കുഴിമാടം മുതല്‍ ആയിരക്കണക്കിന് ആളുകളുടെ കുഴിമാടം വരെയുണ്ട്. അതിനാല്‍ എണ്ണിത്തിട്ടപ്പെടുത്തല്‍ സാധ്യമല്ല. മ
നു
ഷ്യ
ത്വ

ത്തി
നെ
തി
രാ
യ യു
ദ്ധ
ക്കു
റ്റ
മാ
യി ഇതിനെ കാ


മെ
ന്നും യു എ
ൻ റി
പ്പോ

ട്ട്


യു
ന്നു.കാണാതായവരുടെ രജിസ്റ്റര്‍ തയ്യാറാക്കാന്‍ ഇറാഖ് സര്‍ക്കാരിനോടും ഫെഡറല്‍ ഓഫീസിനോടും ആവശ്യപ്പെടും.

കൂ
ട്ട
ക്കു
ഴി
മാ

ങ്ങ
ൾ ഫോ


സി
ക്

രി
ശോ


ക്ക്
വി
ധേ

മാ
ക്കു
ന്ന

ക്ഷം ഇ


ളെ തി
രി
ച്ച
റി
യാ
നും
െഎ.

സ്

തു

രം കു
റ്റ
കൃ
ത്യ
ങ്ങ
ളാ
ണ്



ക്കു
നേ
രെ ന

ത്തി

തെ
ന്ന്

റി
യാ
ൻ കഴിയുംമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇ
റാ
ഖി
ൽ 33,000ത്തോ
ളം സി
വി
ലി

ന്മാ
ർ കൊ
ല്ല
പ്പെ
ട്ട
താ
യും 55,000ത്തോ
ളം പേ

ക്ക്

രി
ക്കേ
റ്റ
താ
യു
മാ
ണ്
റി
പ്പോ

ട്ട്.

Tags:    

Similar News