Light mode
Dark mode
ഇന്ന് റോമിലെത്തുന്ന രാഷ്ട്രപതി വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിക്കും
സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ പൊതുദർശനം തുടരുന്നു
Pope Francis said in his will that he wants to be laid to rest at the Papal Basilica of St. Mary Major in Rome, in a simple, undecorated tomb with only the inscription “Franciscus"
മാർപാപ്പ വിട പറയുന്നത് ഇന്ത്യ സന്ദർശിക്കുക എന്ന ആഗ്രഹം ബാക്കിയാക്കി
''ആഗോള രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെ ശ്രദ്ധയോടെ നിരീക്ഷിക്കാനും അതിൽ വിട്ടുവീഴ്ചയില്ലാതെ, നീതിയുടെ പക്ഷത്തുനിന്ന് സംസാരിക്കാനും ആ മനുഷ്യസ്നേഹിക്ക് കഴിഞ്ഞു''
''സാഹോദര്യവും മാനവികതയും സ്നേഹവുമായിരുന്നു അദ്ദേഹത്തില്‍ തുളുമ്പിനിന്നിരുന്നത്''
The death comes fewer than 24 hours after Pope Francis made an appearance at the Vatican's St Peter's Square for Easter Sunday.
ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 13നാണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് അധ്യക്ഷനായി സ്ഥാനമേറ്റത്.
ആശുപത്രി വിടുന്നതിന് മുൻപ് മാർപാപ്പ വിശ്വാസികളെ കാണും
കടുത്ത അണുബാധയും കഫക്കെട്ടും അനുഭവപ്പെട്ടുവെന്നും വത്തിക്കാൻ
സങ്കീര്‍ണമായ ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി ആശുപത്രിയില്‍ കഴിയുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ
ഛർദിയെ തുടർന്നുള്ള ശ്വാസതടസമാണ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും മോശമാകാൻ ഇടയാക്കിയത്.
രോഗവിവരത്തെ കുറിച്ച് ഒന്നും മറച്ചുവയ്ക്കരുതെന്ന് മാർപാപ്പ നിർദേശിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍
തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടു
നിയമവിരുദ്ധതയുടെ പേരിൽ ആളുകളെ നിർബന്ധിച്ച് നാടുകടത്തുന്നത് അവരുടെ ആത്മാഭിമാനത്തെ ബാധിക്കുമെന്നും ഇത് മോശമായി അവസാനിക്കുമെന്നും ഫ്രാൻസിസ് മാർപാപ്പ
കത്തോലിക്ക-ജൂത സംവാദത്തിൻ്റെ 36-ാമത് വാർഷിക ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച നടന്ന ചടങ്ങിലായിരുന്നു റബ്ബിയുടെ പ്രതികരണം
കന്യാസ്ത്രീകൾ മുഖം കനപ്പിച്ചു നടക്കുന്നതു കാരണം ആളുകൾ സഭയിൽനിന്ന് അകലുകയാണെന്നും മാർപാപ്പ വിമര്‍ശിച്ചു
‘യുദ്ധങ്ങളും ആക്രമണവും മതിയാക്കണമെന്നും ക്രിസ്മസിന് മുമ്പ് രാജ്യങ്ങളിൽ വെടിനിർത്തൽ ഉറപ്പാക്കണമെന്നും മാർപ്പാപ്പ പറഞ്ഞു
യുദ്ധം തന്നെ അധാർമികമാണ്. എങ്കിലും അതിലും ചില ധാർമികതയെ സൂചിപ്പിക്കുന്ന നിയമങ്ങളുണ്ടെന്നും മാർപാപ്പ
കുടിയേറ്റക്കാരെ പുറത്താക്കുമെന്ന നയം സ്വീകരിച്ചതിനാണ് ട്രംപിനെ വിമർശിച്ചതെങ്കിൽ ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന കമല ഹാരിസിന്റെ നിലപാടാണ് മാർപാപ്പയുടെ വിമർശനത്തിന് ഇടയാക്കിയത്