Light mode
Dark mode
ആശുപത്രിയിൽ കഴിയുന്ന ആനന്ദകുമാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറയുന്നു.
റിജോ ബാങ്ക് ജീവനക്കാരെ ഭീഷണപ്പെടുത്താൻ ഉപയോഗിച്ച കത്തി വീടിന്റെ അടുക്കള സ്ലാബിന്റെ ഡ്രോയറിൽ നിന്നും പൊലീസ് കണ്ടെടുത്തു
തെറ്റ് ചെയ്ത തന്നെ എത്രയും വേഗം ശിക്ഷിക്കണമെന്ന് ചെന്താമര കോടതിയില് പറഞ്ഞു
തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച കേസിൽ ഇന്നു രാവിലെയാണ് അല്ലുവിനെ അറസ്റ്റ് ചെയ്തത്.
14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.
വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തി ഇന്നു രാവിലെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചു. കൊല നടത്തിയ സ്ഥലം കാണിച്ചുതരാമെന്ന് രണ്ടാം പ്രതി പൊലീസിനോട് പറഞ്ഞു.
തടവുകാർ കുറ്റം നിഷേധിക്കുകയും മോചിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടും കോടതി അവരുടെ അപേക്ഷ നിരസിക്കുകയായിരുന്നു.
പ്രതിയുടെ പേര് ആത്മഹത്യാക്കുറിപ്പിൽ ഉണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
പ്രതിക്കെതിരായ ആരോപണം ഗുരുതരമെന്ന് കോടതി
ബഹ്റൈനിൽ കേസ് നടത്താനായി തന്നെ സമീപിച്ച വാദിയിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ അഭിഭാഷക റിമാൻറിലായി. ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് അടക്കാനുള്ള പണമാണ് ഇവർ സൂത്രത്തിൽ കൈവശപ്പെടുത്തിയത്.നാശനഷ്ടങ്ങൾ...
നിരോധിത പുകയില ഉൽപന്നം ബഹ്റൈനിലേക്ക് കടത്താൻ ശ്രമിച്ച ഗൾഫ് പൗരനെ റിമാൻഡ് ചെയ്തു. ഇന്ത്യൻ നിർമിത തംബാക് ആണ് ഇയാൾ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന ചരക്കുകൾ കസ്റ്റംസ്...
പോക്സോ, കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടു പോകൽ അടക്കം ഒമ്പത് വകുപ്പുകളാണ് അസഫാകിനെതിരെ ചുമത്തിയിരിക്കുന്നത്
14 ദിവസത്തേക്കാണ് റിമാന്റ് കാലാവധി നീട്ടിയത്. ജാമ്യപേക്ഷയിലുള്ള വാദം തിങ്കളാഴ്ച നടക്കും
ബഹ്റൈനിൽ മൂന്ന് ദശലക്ഷത്തോളം ദിനാർ രേഖകളില്ലാതെ രാജ്യത്ത് നിന്ന് കടത്തിയ കേസിൽ രണ്ട് അറബ് പൗരന്മാരെ റിമാന്റ് ചെയ്തു. ഇവർക്കെതിരെ നാലാം ക്രിമിനൽ കോർട്ട് ശിക്ഷ വിധിക്കുകയും ചെയ്തു. രാജ്യത്ത് നിന്നും...
ആയുധ നിരോധന നിയമം അടക്കമുള്ള വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്
കേസിലെ ഇരുപത്തിനാലാം പ്രതി അബ്ദുൾ നാസറാണ് മരിച്ചത്
ഗ്രീഷ്മയെ ഏഴു ദിവസം പൊലീസ് കസ്റ്റഡിയിൽ നൽകരുതെന്നും ഇല്ലാത്ത തെളിവുണ്ടാക്കുമെന്നും പ്രതിഭാഗം വാദിച്ചു
ഇന്നലെ രാത്രി നെയ്യാറ്റിൻകര മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്
യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമർശം നടത്തുകയും ചെയ്തു എന്നായിരുന്നു പരാതി