Light mode
Dark mode
ടി20യിൽ കിവീസിനെതിരെ ആദ്യം ബാറ്റുചെയ്ത പാകിസ്താൻ 91 റൺസിന് ഓൾഔട്ടായിരുന്നു
സെഞ്ച്വറി നേടിയ അഭിഷേക് രണ്ടുവിക്കറ്റ് വീഴ്ത്തിയും നിർണായക പ്രകടനം നടത്തി
വരുൺ ചക്രവർത്തി ഇന്ത്യക്കായി അഞ്ചു വിക്കറ്റ് വീഴ്ത്തി
24 റൺസെടുത്താണ് ഇംഗ്ലീഷ് ക്യാപ്റ്റൻ മടങ്ങിയത്.
ചെന്നൈയിൽ കളിച്ച അതേ ടീമിനെയാണ് മൂന്നാം ടി20യിലും ഇംഗ്ലണ്ട് നിലനിർത്തിയത്.
നാല് ഓവർ എറിഞ്ഞ ഇംഗ്ലീഷ് പേസർ ജോഫ്രാ ആർച്ചർ 60 റൺസാണ് വിട്ടുകൊടുത്തത്.
മികച്ച തുടക്കം നൽകിയ സഞ്ജു സാംസൺ 26 റൺസെടുത്ത് പുറത്തായി.
2.4 ഓവറിൽ വെറും മൂന്ന് റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ സൂഫിയാൻ മുഖീമാണ് സിംബാബ്വെയെ തകർത്തത്.
പരമ്പരയിലുടനീളം മികച്ച പ്രകടനം നടത്തിയ തിലക് വർമയാണ് കളിയിലേയും പരമ്പരയിലേയും താരം
ഹാർദിക് പാണ്ഡ്യ എറിഞ്ഞ 19ാം ഓവറിൽ മാർക്കോ ജാൻസൻ 26 റൺസാണ് നേടിയത്.
നാല് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഓരോ മാച്ചുകൾ വിജയിച്ചിരുന്നു
അഞ്ച് വിക്കറ്റ് വീഴ്ത്തി വരുൺ ചക്രവർത്തി
39 റൺസെടുത്ത ഹർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറർ
ഇന്ത്യക്കായി സെഞ്ച്വറി നേടിയ സഞ്ജു സാംസണാണ് കളിയിലെ താരം
രാജ്യാന്തര തലത്തിൽ തുടരെ രണ്ട് സെഞ്ച്വറി നേടുന്ന നാലാമത്തെ താരവും ആദ്യ ഇന്ത്യക്കാരനുമാണ് സഞ്ജു
ഇന്ത്യയുടെ ആദ്യമത്സരം 19ന് പാകിസ്താനെതിരെ
രാജ്യാന്തര ടി20യിൽ ഉയർന്ന രണ്ടാമത്തെ സ്കോറാണിത്.
റിഷാദ് ഹുസൈൻ എറിഞ്ഞ പത്താം ഓവറിൽ അഞ്ചു സിക്സറാണ് സഞ്ജു പറത്തിയത്.
മലയാളിതാരം സഞ്ജു സാംസൺ ഏഴ് പന്തിൽ 10 റൺസെടുത്ത് പുറത്തായി
ബുധനാഴ്ച അരുൺജെയ്റ്റിലി സ്റ്റേഡിയത്തിലാണ് അടുത്ത ടി20 മത്സരം