Light mode
Dark mode
ഉച്ചയോട് കൂടി സമരപ്പന്തൽ പൊളിക്കുമെന്ന് സമരസമിതി ഭാരവാഹികൾ
മുഖ്യമന്ത്രിയുമായി സമരസമിതി നടത്തിയ ചർച്ചയിൽ ഇന്നാണ് സമരം ഒത്തുതീർപ്പായത്
കാറ്റും വെളിച്ചവും കടക്കാത്ത സിമന്റ് ഗോഡൗണിലാണ് ആ പാവങ്ങൾ ജീവിക്കുന്നത്. അതാണ് പ്രധാന പ്രശ്നം. അതായത് പുനരധിവാസം.
ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ചർച്ച
ഉച്ചക്ക് ഒരു മണി മുതൽ രണ്ടുമണിക്കൂറാണ് അടിയന്തര പ്രമേയത്തിന്മേൽ ചർച്ച നടക്കുക
സമരക്കാർ ഉന്നയിച്ച ചില ആവശ്യങ്ങളിൽ തീരുമാനം ആകാത്തതിനാൽ നാളെ മന്ത്രിതല യോഗത്തിന് ശേഷമായിരിക്കും സമരക്കാരുമായി ചർച്ച നടത്തുക
പ്രശ്നപരിഹാരത്തിനുള്ള നിർദേശം ചർച്ചയിൽ വക്കുമെന്നും യൂജിൻ പെരെര മീഡിയവണിനോട് പറഞ്ഞു
സംഘർഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും സമരങ്ങളിലെ ജനകീയ ആവശ്യങ്ങൾ പരിഹരിക്കണമെന്നുമാവശ്യപ്പെട്ടാണ് സന്ദർശനം
മന്ത്രിസഭാ ഉപസമിതിയുമായി സമരസമിതിലെ സഭാതലവൻമാർ ഇന്ന് 5:30 ന് ചർച്ച നടത്തും
വൈകീട്ട് അഞ്ചിനാണ് യോഗം
'ബാഹ്യശക്തിയുടെ ഇടപെടല്‍ ഇപ്പോള്‍ പറയാനാകില്ല'
ഇന്നലെ ചീഫ് സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യാനായി ഇന്ന് സമരസമിതി യോഗം ചേർന്നേക്കും
യൂജിൻ പെരേരയുടെ ഏകോപനത്തിൽ 9 പേർ വിഴിഞ്ഞം പദ്ധതി അട്ടി മറിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സിപിഎം മുഖപത്രത്തിന്റെ കണ്ടെത്തൽ
സമരക്കാരുമായി നിരവധി ചർച്ച നടത്തിയിട്ടും പരിഹാരം ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് സഭ തലവൻമാരുമായി സംസാരിച്ച് സമവായ നീക്കം നടത്തുന്നത്.
ജസ്റ്റിസ് ഹരിഹരൻ നായർ, ജോർജ് ഓണക്കൂർ, ടി.പി ശ്രീനിവാസൻ തുടങ്ങിയ പ്രമുഖർ കോർ കമ്മിറ്റിയിലുണ്ട്.
പൊലീസ് സ്റ്റേഷൻ അക്രമം യാദൃശ്ചികമായി ഉണ്ടായത് അല്ല. ആസൂത്രിതമാണ്. മുൻകൂട്ടി തന്നെ സമരപ്പന്തലിൽ ഇക്കാര്യങ്ങൾ പ്രസംഗിച്ചിരുന്നു.
സർക്കാർ നടപടികൾ പ്രഹസനമെന്ന് അദാനി ഗ്രൂപ്പ്
പ്രതി പട്ടികയിലുള്ളവരുടെ രാഷ്ട്രീയവും പരിശോധിക്കുന്നു