Light mode
Dark mode
മുത്തങ്ങ-ബന്ദിപ്പൂർ വനപാതയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്
സ്ഥലമുടമ വാഴക്കോട് സ്വദേശി റോയിയെ തേടി വനംവകുപ്പിന്റെ ഒരു സംഘം ഗോവയിലേക്ക് പോയി
അരിക്കൊമ്പന് പിന്നാലെ അരിയെടുക്കാൻ എത്തുന്ന പടയപ്പയെ ഉൾക്കാട്ടിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം
കാട്ടിലേക്ക് വിടാൻ ശ്രമം നടത്തിയെങ്കിലും കുട്ടിയാനയെ സ്വീകരിക്കാൻ കാട്ടാനക്കൂട്ടം തയ്യാറായില്ല
കാറിലുണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റു
വാഴക്കുണ്ടം സ്വദേശി എബിൻ സെബാസ്റ്റ്യൻ ആണ് മരിച്ചത്, 21 വയസായിരുന്നു
ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും കോന്നി സുരേന്ദ്രൻ, കുഞ്ചു, സൂര്യൻ എന്നീ മൂന്ന് കുങ്കിയാനകളും വയനാട്ടിൽ നിന്നെത്തുന്ന വിക്രമിനൊപ്പം ചേരും
പല ദിവസങ്ങളിലും ട്രയിൻ ഗതാഗതം ഏറെ നേരം തടസപെടുന്നു
ആന വരുന്നത് കണ്ട് വീട്ടിലുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു
'ആനകളുടെ നെറ്റിക്ക് വെടിവെക്കാനറിയാവുന്നവർ തമിഴ്നാട്ടിലും കർണാടകത്തിലുമുണ്ട്'
ആനശല്യം കൂടുതലുള്ള പഞ്ചായത്തുകളില്‍ ഫെന്‍സിംഗ് സ്ഥാപിക്കുമെന്നും നഷ്ടപരിഹാരം വേഗത്തിലാക്കുമെന്നും വനം വകുപ്പധികൃതർ ഉറപ്പ് നൽകി
സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ തയ്യാറാകണമെന്നും എം.എം മണി എം.എൽ.എ.മീഡിയാ വണിനോട് പറഞ്ഞു
'സോളാർ ഫെൻസിങ് ഉൾപ്പെടെ സ്ഥാപിച്ചിട്ടും ഇതെല്ലാം തകർത്താണ് ആനകൾ ജനവാസ മേഖലകളിൽ എത്തുന്നത്.'
നേരത്തെ ഒരാളെ കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത ആനയാണിത്
രണ്ട് ദിവസം മുൻപ് തമിഴ്നാട് വനത്തിൽ നിന്നും കൊടുങ്കരപ്പള്ളം പുഴ മുറിച്ച് കടന്ന് ഒറ്റയാൻ പുളിയപ്പതിയിലെത്തിയിരുന്നു
PT 7 എന്ന കാട്ടാനയെ മയക്കുവെടി വെക്കാൻ നിർദേശം.
പരശുരംകുന്ന് സ്വദേശി ആയിഷയാണ് മരിച്ചത്
സമീപത്തുണ്ടായിരുന്ന ആളുകൾ ഓടി രക്ഷപ്പെടുകയായിരുന്നു
കൊമ്പൻ പാഞ്ഞടുത്തതോടെ സജി സമീപത്തെ യൂക്കാലി മരത്തിന് മുകളിൽ കയറുകയായിരുന്നു
തിരുവിഴാംകുന്ന് അമ്പലപ്പാറ സ്വദേശി സിദ്ദിഖിനാണ് പരിക്കേറ്റത്