Light mode
Dark mode
എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് അർമാനാണ് മരിച്ചത്
കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർക്ക് 10 കിലോ ബാഗേജ് സൗകര്യം അധികമായി ലഭിക്കും
ഹൈഡ്രോളിക് സംവിധാനത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ രാത്രിയിലാണ് ട്രിച്ചി–ഷാർജ വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയത്
സാങ്കേതിക തകരാറിനെതുടർന്ന് ഒന്നരമണിക്കൂറായി ആകാശത്ത് വട്ടമിട്ടു പറക്കുകയായിരുന്നു
എയർപോർട്ടിൽ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരിൽ പലരും അറിയുന്നത്
30 കിലോ നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞിരുന്നത് 20 കിലോ ആയാണ് വെട്ടിക്കുറച്ചത്
രാവിലെ 11 മണിക്ക് പുറപ്പെടുമെന്നറിയിച്ചെങ്കിലും ഇതുവരെ നടപടികളായില്ലെന്ന് യാത്രക്കാര്‍
വേനലവധി ചിലവഴിക്കാൻ നാട്ടിലേക്ക് തിരിക്കാനിരുന്ന കുടുംബങ്ങളെയാണ് എയർ ഇന്ത്യ എക്സ്പ്രസ് വീണ്ടും പെരുവഴിയിലാക്കിയത്
''നിശ്ചയിച്ചതിലും രണ്ട് മണിക്കൂറിലേറെ വൈകിയാണ് വിമാനം പുറപ്പെട്ടത്. സീറ്റിലാകട്ടെ അഴുക്കും കറയും, ഇനി ഞാൻ കയറില്ല''
വിമാനത്തിലെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി
അബുദബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്രക്കാരനായിരുന്ന കടമക്കുടി സ്വദേശി ജോബ് ജെറിനെയാണ് അറസ്റ്റ് ചെയ്തത്.
വിമാനം മുംബൈ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ജൂൺ ഏഴു വരെയാണ് വിവിധ സർവീസുകൾ റദ്ദാക്കിയത്
നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ എയർ ഇന്ത്യ എക്സ്പ്രസിന് മെയിൽ അയച്ചിരുന്നു.
മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കുടുംബം പരാതി നൽകി
കൊച്ചിയിൽ നിന്നും കുവൈത്തിലേക്കും തിരിച്ചും ആഴ്ച്ചയിൽ മൂന്നു സർവിസുകൾ ഉണ്ടായിരിക്കും
ഇന്ന് കുവൈത്തിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് സർവീസുകളാണ് മണിക്കൂറുകൾ വൈകിയത്
ഷാർജ, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു
മുഴുവൻ യാത്രക്കാർക്കും ഉടനെ യാത്ര സൗകര്യമേർപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു
കൊച്ചിയിലേക്കുള്ള സര്‍വീസുകള്‍ ആഴ്ചയില്‍ ആറ് ദിവസവുമായിരിക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍