Light mode
Dark mode
മൂന്നുപേരെയാണ് ഞായറാഴ്ച വിട്ടയക്കുക
നാളെ രാവിലെ പ്രാദേശികസമയം 8.30 മുതലാണ് വെടിനിർത്തൽ കരാർ നിലവിൽവരുന്നത്.
അധിനിവേശത്തിലൂടെ സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങളെ കൊന്നൊടുക്കിയിട്ടും ഏറ്റവുമൊടുവിൽ ആ ശക്തി പരാജയപ്പെടുന്നത് എങ്ങനെയാകുമെന്നതിന്റെ സമീപകാല ഉദാഹരണമാണ് ഇസ്രായേൽ.
കരാർ വ്യവസ്ഥകളിൽനിന്ന് ഹമാസ് പിന്നോട്ടു പോയതായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആരോപിച്ചു.
കരാറിനായി ട്രംപിന്റെയും തന്റെയും സംഘം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അവകാശപ്പെട്ടു
അമേരിക്കയും ഈജിപ്തുമായി ചേർന്നായിരുന്നു ആദ്യ മധ്യസ്ഥ ശ്രമങ്ങൾ
2023 ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന ആക്രമണത്തിൽ 46,707 പേരാണ് കൊല്ലപ്പെട്ടത്.
അധികം വൈകാതെ ഇരു കക്ഷികളും കരാറിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ.മാജിദ് അൽ അൻസാരി അറിയിച്ചു.
വെടിനിർത്തലിന്റെ ആദ്യഘട്ടം 42 നാളുകൾ നീണ്ടുനിൽക്കുമെന്നും ഇതിനിടെ 33 ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹമാസ് പൂർണമായും കീഴടങ്ങുന്നതുവരെ ഗസ്സയിൽ ആക്രമണം തുടരണമെന്നും ബെസാലെൽ സ്മോട്രിച്ച് ആവശ്യപ്പെട്ടിരുന്നു.
ട്രംപിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫാണ് ദോഹയിലെത്തുന്നത്
കൂടിക്കാഴ്ച ഖത്തർ സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്
ഫലസ്തീൻ കുടുംബങ്ങളെ നാടുകടത്താൻ നിയമം പാസ്സാക്കിയ ഇസ്രായേൽ നടപടിക്കെതിരെ വ്യാപക എതിർപ്പുമുണ്ട്
വെടിനിർത്തൽ മുഖേനയല്ലാതെ ബന്ദികളെ ജീവനോടെ ലഭിക്കില്ലെന്ന് ഹമാസിന്റെ മുന്നറിയിപ്പ്
അതേസമയം, പോളിയോ തുള്ളിമരുന്ന് വിതരണത്തിനിടയിലും ഗസ്സയിൽ വ്യാപക ആക്രമണമുണ്ടായി
ഗസ്സയിൽ ഫലസ്തീനികളെ നിരന്തരം ഒഴിപ്പിക്കുന്ന ഇസ്രായേലിനെതിരെ മുന്നറിയിപ്പുമായി യു.എൻ രക്ഷാസമിതി രംഗത്തെത്തി
ഖത്തറും ഈജിപ്തുമാണ് വിഷയത്തിൽ മധ്യസ്ഥത വഹിക്കുന്നത്
ഗസ്സ യുദ്ധം അന്തിമഘട്ടത്തിൽ ആണെന്നും ലക്ഷ്യം നേടും വരെ ആക്രമണം തുടരുമെന്നും നെതന്യാഹു പറഞ്ഞു
വെടിനിർത്തൽ ചർച്ചക്കിടയിലും റഫക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തി
ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ നടന്ന വെടിനിർത്തൽ ചർച്ചയിലെ നിർദേശങ്ങൾ കഴിഞ്ഞ ദിവസം ഹമാസ് അംഗീകരിച്ചിരുന്നു