Light mode
Dark mode
ഐ.പി.എല്ലിൽ 11 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ മുംബൈ ആകെ ജയിച്ചത് മൂന്നേ മൂന്ന് മത്സരങ്ങളിൽ. എട്ടെണ്ണത്തിൽ അമ്പേ പരാജയം.
ജസ്പ്രീത് ബുംറയെ ലോകകപ്പ് ടീമിന്റെ വൈസ് ക്യാപ്റ്റനാക്കണമായിരുന്നു എന്ന് പത്താന്
ഹർദിക് പാണ്ഡ്യയുടെ പ്രഹരശേഷിയെ കുറിച്ച് രാജസ്ഥാനെതിരായ മത്സര ശേഷം ഇർഫാൻ പത്താൻ വലിയ ചില ചോദ്യങ്ങളുയർത്തി
ടീം സെലക്ഷൻ സംബന്ധിച്ച് നിരവധി വാർത്തകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
'മറ്റുള്ളവർ നന്നായി പന്തെറിയുമ്പോൾ ഞാൻ എന്തിന് എറിയണം എന്നാണ് പാണ്ഡ്യ ചോദിച്ചത്'
കമന്ററി ബോക്സിലിരിക്കെയാണ് കൈഫിന്റെ വിമർശനം
മൈതാനത്ത് ഹർദികിനായി ചാന്റുകൾ മുഴക്കിയ ആരാധകരെ കോഹ്ലി കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു
പരിക്ക് കാരണമല്ല പന്തെറിയാത്തതെന്നും ശരിയായ സമയത്ത് ബൗൾ ചെയ്യുമെന്നും മുംബൈ ക്യാപ്റ്റൻ വ്യക്തമാക്കി.
ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് രോഹിത് ശർമ്മയെ മാറ്റിയതിൽ ഹാർദിക് പാണ്ഡ്യക്ക് യാതൊരു പങ്കുമില്ല. ഫ്രാഞ്ചൈസിയാണ് തീരുമാനിക്കുന്നത്.
സീസൺ ഒടുവിൽ രോഹിത് ടീം വിടുമെന്ന പ്രചരണവും ശക്തമാണ്. ഹാർദികിന്റെ ക്യാപ്റ്റൻസിൽ ഹിറ്റ്മാൻ സംതൃപ്തനല്ലെന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്.
രോഹിത് ശർമയെ തിരിച്ചു കൊണ്ടുവരണമെന്ന ചർച്ചകൾക്കിടെയാണ് ഹാർദിക്കിന്റെ പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്.
കളിക്കിടെ പലവട്ടം ആരാധകര്‍ ഹര്‍ദികിനെതിരെ കൂവിയാര്‍ക്കുന്ന കാഴ്ചക്ക് വാംഖഡെ സാക്ഷിയായി, ഇത് അതിരുവിട്ടപ്പോള്‍ നിയന്ത്രിക്കാൻ രോഹിത് ശർമക്ക് പോലും ഒരു ഘട്ടത്തിൽ ഇടപെടേണ്ടി വന്നു
ആദ്യ രണ്ട് മത്സരങ്ങളിലും തോൽവിയേറ്റുവാങ്ങിയ മുൻ ചാമ്പ്യൻമാർ സ്വന്തം തട്ടകത്തിൽ ആദ്യ ജയമാണ് ലക്ഷ്യമിടുന്നത്.
സച്ചിൻ ടെണ്ടുൽക്കർ സൗരവ് ഗാംഗുലിക്ക് കീഴിൽ കളിച്ചു, ഇവർ രണ്ടുപേരും രാഹുൽ ദ്രാവിഡിന്റെ ക്യാപ്റ്റൻസിലിയിൽ ഇറങ്ങി
മുംബൈ ഇന്ത്യന്‍സ് ബോളര്‍മാരെ ഹൈദരാബാദ് ബാറ്റര്‍മാര്‍ തലങ്ങും വിലങ്ങും പ്രഹരിച്ചതോടെയാണ് ഫീല്‍ഡ് പ്ലേസ്മെന്റ് ഉത്തരവാദിത്തം രോഹിത് ഏറ്റെടുത്തത്
'ടീമിലെ ഏറ്റവും മികച്ച ബോളര്‍ ബുംറയാണ്. എന്നിട്ടും 13 ഓവര്‍ പിന്നിടുമ്പോള്‍ അയാള്‍ക്ക് എറിയാന്‍ കിട്ടിയത് ഒരോവര്‍ മാത്രം'
'ഹര്‍ദിക് വലിയ രണ്ട് പിഴവുകളാണ് ഈ മത്സരത്തില്‍ വരുത്തിയത്'
രോഹിത് ശര്‍മ-ഹാര്‍ദിക് പാണ്ഡ്യ ഫാന്‍സ് തമ്മിലുള്ള അടിയെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഇതിന് വ്യാഖ്യാനം നൽകിയത്
മത്സര ശേഷം ഹര്‍ദികിന്റെ തീരുമാനങ്ങള്‍ക്കെതിരെ ഇര്ഫാന് പത്താന് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു
ഒരുനിമിഷം പാണ്ഡ്യയെ അവിശ്വസനീയമായി നോക്കിയ രോഹിത് എന്നോട് തന്നെയാണോ ഇത് പറഞ്ഞത് എന്ന് ചോദിച്ചു