Light mode
Dark mode
എം.കെ രാഘവൻ എംപിയുടെ ചോദ്യത്തിന് വ്യോമയാന സഹമന്ത്രി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് 40, 000 രൂപയാണ് അധികം നൽകേണ്ടി വരുന്നത്
കരിപ്പൂരിൽനിന്ന് ഹജ്ജ് എംബാർക്കേഷൻ മാറ്റാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് എം.കെ രാഘവൻ ആരോപിച്ചു.
എയർ ഇന്ത്യ മാത്രമാണ് കരിപ്പൂരിലെ ഹജ്ജ് യാത്ര ടെന്‍ഡറിലുള്ളത്
സ്വർണം മിശ്രിത രൂപത്തിൽ ക്യാപ്സ്യൂളുകളിലാക്കി പാക്ക് ചെയ്തിരിക്കുകയായിരുന്നു മുഹമ്മദലി
എയർ ഡയറക്ടർക്ക് ഇ-മെയിൽ വഴിയാണ് പ്രതി ഭീഷണി സന്ദേശം അയച്ചിരുന്നത്
2:45 ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വൈകീട്ട് 6 മണിക്ക് പുറപ്പെടുമെന്ന് അധികൃതർ
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിക്കാണ് ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ഇടപെടുമെന്ന് ഉറപ്പുനല്‍കിയത്
കാലാവസ്ഥാ വ്യതിയാനമാണ് വിമാനം വൈകുന്നതിന് കാരണമെന്ന് അധികൃതർ
ഇന്നലത്തെ മസ്കറ്റ് വിമാനം ഉടൻ യാത്ര തിരിക്കും
ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവാർ കമ്പനിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്
2024 ജനുവരി 01 മുതല്‍ 31 വരെ ഒരു മാസം കേരളത്തില്‍ നടന്ന പതിനൊന്ന് ഇസ്ലാമോഫോബിക് ആയ പ്രധാന പൊതുപ്രസ്താവനകളെയും പ്രധാനപ്പെട്ട സംഭവങ്ങളെയും വിശകലനം ചെയ്യുന്നു.
കരിപ്പൂർ വിമാനപകടത്തിന് പിന്നാലെയാണ് വലിയ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്
"കോഴിക്കോട്ട് ഹജ്ജ് കേന്ദ്രം തിരിച്ചുപിടിച്ചു നല്കിയ ഒരാളാണ് ഈ ചെയര്മാന് എന്ന് ദീനീ ബോധമുള്ളവര്‍ക്കെല്ലാം അറിയാം"
‘ഈ സമീപനത്തോട് ശക്തമായ പ്രതിഷേധം മലയാളി സമൂഹം രേഖപ്പെടുത്തണം’
കരിപ്പൂരിനെതിരെ തുടരുന്ന വിവേചന പൂർണമായ സമീപനങ്ങളുടെ തുടർച്ചയായാണ് നീക്കങ്ങളെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടികെ അഷ്റഫ്
കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിൽ നിന്ന് 85,000 രൂപ നിരക്കിൽ ഹജ്ജ് യാത്ര സാധ്യമാകുമ്പോൾ കരിപ്പൂരിൽ 1,65,000 രൂപയാണ് ഈടാക്കുന്നത്.
''വിദേശ കമ്പനികൾ പോലും ആവശ്യപ്പെടാത്ത തുകയാണിത്. എയർ ഇന്ത്യയെ ജനങ്ങൾ ബഹിഷ്കരിച്ചാൽ അവർ എന്ത് ചെയ്യും?''
വിമാനനിരക്ക് കുറച്ചില്ലെങ്കിൽ എംബാർക്കേഷൻ പോയിൻറ് മാറ്റണമെന്നും തീർത്ഥാടകർ
മറ്റൊരു പരിശോധനയില്‍ ഒന്നേമുക്കാല്‍ കോടിയുടെ സ്വര്‍ണവുമായി മൂന്നുപേരും അറസ്റ്റിലായി