Light mode
Dark mode
ജെഡിയു മേധാവി ആർഎസ്എസിന്റെ പ്രത്യയശാസ്ത്രത്താൽ സ്വാധീനിക്കപ്പെട്ടുവെന്ന് ആര്‍ജെഡി
സംഘടനകൾ നിതീഷ് കുമാറിന് കത്തയച്ചു
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്നതിനെതിരെ പ്രതിപക്ഷ എംഎൽഎമാരുടെ പ്രതിഷേധത്തിനിടെയാണ് നിതീഷ് സഭയിൽ ആഞ്ഞടിച്ചത്
ചൊവ്വാഴ്ച നിയമസഭ സമ്മേളനത്തിനിടയില്‍ ഇരുവരും വാഗ്വാദത്തിൽ ഏര്‍പ്പെട്ടിരുന്നു
നാഷണൽ പീപ്പിൾസ് പാർട്ടിയും മണിപ്പൂർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു
വ്യാഴാഴ്ച പാലത്തിൽ കേടുപാട് കണ്ടിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.
വഖഫ് ബിൽ, ജാതി സെൻസസ്, ഏക സിവിൽകോഡ്, ഇസ്രായേലുമായുള്ള ആയുധ ഇടപാട് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മോദി സർക്കാരിനു വിരുദ്ധമായ നിലപാട് സ്വീകരിച്ചയാളാണ് കെ.സി ത്യാഗി
ബിഹാറില്‍ പുതിയ വിമാനത്താവളങ്ങളും റോഡുകളും നിര്‍മിക്കുമെന്നു പ്രഖ്യാപിച്ച ബജറ്റില്‍ ആന്ധ്രയ്ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് തന്നെ വകയിരുത്തിയിട്ടുണ്ട്
മോദി ജൈവീകമാണോയെന്ന് നിതീഷ് കുമാർ പരിശോധിക്കുകയാണെന്ന് ഒരാൾ കമന്റിട്ടു
'ജൻ സുരാജ്' ക്യാമ്പയിന്റെ ഭാഗമായി ഭഗൽപൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കിഷോര്‍
നിഷേധിച്ച് കോൺഗ്രസ്
ഏക സിവിൽകോഡിൽ അടിച്ചേൽപ്പിക്കൽ പാടില്ലെന്നും നിയമം നടപ്പാക്കുംമുൻപ് എല്ലാ വിഭാഗവുമായും ചർച്ച നടത്തണമെന്നും ജെ.ഡി.യു ദേശീയ വക്താവ് കെ.സി ത്യാഗി പറഞ്ഞു
മോദിക്കൊപ്പം ഒറ്റക്കെട്ടായി നില്‍ക്കുമെന്നും ഉടന്‍ സത്യപ്രതിജ്ഞ വേണമെന്നും നിതീഷ് പറഞ്ഞു
ജെഡിയു നിലപാട് നിർണായമാകുന്നതിനാൽ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് നേതാക്കള്‍
സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുമെന്ന് തേജസ്വി യാദവ്
ഭരണവിരുദ്ധ വികാരവും അടിക്കടിയുള്ള മുന്നണി മാറ്റം വിശ്വാസ്യത തകർത്തതും പാർട്ടിക്ക് ശക്തരായ യുവനേതാക്കളില്ലാത്തതും നിതീഷിന്റെ പാർട്ടിക്ക് ബിഹാറിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
2020-ൽ അന്തരിച്ച രാം വിലാസ് പാസ്വാന് വോട്ട് ചെയ്യാൻ നിതീഷ് ആഹ്വാനം ചെയ്തിരുന്നു
ബിഹാർ നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ 130 പേർ എൻ.ഡി.എ സർക്കാരിനെ അനുകൂലിച്ചു
ആര്.ജെ.ഡി കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ ബി.ജെ.പിക്ക് നല്‍കാനാണു ധാരണ
നിലവിലെ സ്പീക്കർ അവധ് ബിഹാരി ചൗധരി ആർ.ജെ.ഡി നേതാവാണ്.