Light mode
Dark mode
നൃത്തപരിപാടിക്കിടെ വേദിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് 46 ദിവസത്തെ ചികിത്സക്ക് ശേഷം ഇന്നാണ് ആശുപത്രി വിട്ടത്.
ഡിസംബർ 29നാണ് സ്റ്റേഡിയത്തിൽ നിർമിച്ച താത്കാലിക സ്റ്റേജിൽ നിന്ന് വീണ് എംഎൽഎക്ക് ഗുരുതര പരിക്കേറ്റത്.
നേരത്തെ മന്ത്രി ആര്.ബിന്ദുവും ഉമയോട് വീഡിയോ കോളില്‍ സംസാരിച്ചിരുന്നു
സെഡേഷനും വെന്റിലേറ്റർ സപ്പോർട്ടും കുറച്ചുവരികയാണെന്ന് ഉമാ തോമസിന്റെ ഫേസ്ബുക്ക് പേജിൽ അഡ്മിൻ അറിയിച്ചു.
ഉമാ തോമസ് നിർദേശങ്ങളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.
പൊലീസ്, ഫയർ ഫോഴ്സ്, പൊതുമരാമത്ത് വകുപ്പ് എന്നീ വിഭാഗങ്ങൾ ചേർന്നാണ് സംയുക്ത റിപ്പോർട്ട് തയ്യാറാക്കിയത്.
നൃത്തപരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമാ തോമസ് എംഎൽഎ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
തിരക്ക് നിയന്ത്രിക്കാൻ പൊലിസ് സംവിധാനം ഏർപ്പെടുത്തിയിരുന്നുവെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ടവിമലാദിത്യ പറഞ്ഞു
മുൻകൂർ ജാമ്യാപേക്ഷയുമായി ഇവന്റ് മാനേജർ കൃഷ്ണ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു
തൃശ്ശൂർ സ്വദേശി ജനീഷാണ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്
ഓസ്കാർ ഇവന്റ്സ് മാനേജർ കൃഷ്ണകുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്
തലച്ചോറിലെ രക്തസ്രാവം കൂടാത്തത് ആശ്വാസകരമാണെന്നും മെഡിക്കല്‍ സംഘം
പരിപാടിക്ക് മതിയായ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ
സ്റ്റേജ് നിർമിച്ചവരും കേസിലെ പ്രതികളാണ്
പാലാരിവട്ടത്തെ സ്വാകര്യ ആശുപത്രിയിലാണ് ഉമാ തോമസ് ചികിത്സയിലുള്ളത്
അപകടത്തിന് കാരണം സുരക്ഷാ വീഴ്ചയാണെന്നാണ് പ്രാഥമിക വിലയിരുത്തൽ
ഭര്‍ത്താവ് മരിച്ചാല്‍ സ്ത്രീകള്‍ ചിതയില്‍ ചാടി മരിക്കുന്ന പതിവ് സതിയെന്ന പേരില്‍ പണ്ട് നമ്മുടെ രാജ്യത്തുണ്ടായിരുന്നു. എന്നാല്‍, ഭര്‍ത്താവ് മരിച്ചാല്‍, ഭാര്യമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രീതി...
കേക്ക് മുറിച്ചും മധുരം വിളമ്പിയുമാണ് ഇൻകാസ് പ്രവർത്തകർ വിവിധ ഗൾഫ് നഗരങ്ങളിൽ ഉമാ തോമസിന്റെ വിജയം ആഘോഷിച്ചത്
ബിജെപിയുടെ സമുന്നത നേതാവ് തന്നെ മത്സരിച്ചിട്ടും കേന്ദ്രമന്ത്രിമാർ അടക്കം വന്നു പ്രചാരണം നടത്തിയിട്ടും കടലോളം കാശ് ഒഴുക്കിയിട്ടും ബിജെപിയ്ക്ക് കഴിഞ്ഞ തവണത്തെ വോട്ടു പോലും ഒപ്പിക്കാൻ കഴിഞ്ഞില്ലെന്നു...
കലങ്ങിയ ഹൃദയത്തോടെ അമ്മമാർ ചേച്ചിയെ ചേർത്തുപിടിക്കുന്നത് അത്രയേറെ അടുത്ത് നിന്ന് കണ്ടയാളാണ് താനെന്നും അരുൺ