Light mode
Dark mode
പതാക വീശിയത് ദേശവിരുദ്ധ നടപടിയാണെന്ന് ആരോപിച്ചാണ് നടപടി.
റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയായ മാർച്ച് 28ന് പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ പള്ളികളിൽ കറുത്ത ബാഡ്ജ് ധരിച്ചാണ് ആളുകൾ എത്തിയിരുന്നത്.
നോയ്ഡ സെക്ടർ 62ലെ ഒരു സ്വകാര്യ കമ്പനിയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്യുകയാണ് 42കാരിയായ അസ്മ ഖാൻ.
കുടുംബം നല്കിയ പരാതിപ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിൽ 14 ദിവസത്തിന് ശേഷം വാടക വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഒന്നാമത്തെ ബൈക്കിന്റെ പിൻസീറ്റിലിരുന്നയാളാണ് ഹാരിസിന് നേരെ ആദ്യം വെടിയുതിർത്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടു
‘ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ പള്ളിയുടെ ഭാഗങ്ങൾ പൊളിക്കാൻ പാടില്ല’
പ്രതിഷേധവുമായി സൈനികന്റെ കുടുംബവും പ്രതിപക്ഷവും
കൈയേറ്റ ആരോപണം നിഷേധിച്ച് മസ്ജിദ് കമ്മിറ്റി
നടപടി സുപ്രിംകോടതി മാർഗനിർദേശങ്ങളുടെ ലംഘനമെന്ന് മസ്ജിദ് കമ്മിറ്റി
ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം.
മുള കൊണ്ട് നിര്‍മിച്ച പ്ലാറ്റ്ഫോമാണ് തകര്‍ന്നുവീണത്. നിരവധിയാളുകള്‍ കയറിനിന്നതോടെ ഭാരം താങ്ങാൻ സാധിക്കാതെ പ്ലാറ്റ്ഫോം നിലംപൊത്തുകയായിരുന്നു
അഞ്ച് വർഷം തടവും 25,000 രൂപ പിഴയുമാണ് വിധിച്ചത്
ഉയർന്നുവരുന്ന ഇരുചക്ര വാഹനാപകടങ്ങൾ മുൻനിർത്തിയാണ് ഈ മാറ്റം
കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.
ഗോഹത്യാ ആരോപണത്തിൽ ഷാഹിദ്ദീനെതിരെയും മറ്റു മൂന്നുപേർക്കെതിരെയും പൊലീസ് കേസെടുത്തു
കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു
ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തുകയും സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.
മുസ്ലിംകൾക്കെതിരായ വംശഹത്യാ ആഹ്വാനത്തിന്റെ പേരിൽ ഏറെ കോളിളക്കം സൃഷ്ടിച്ച 2021ലെ ഹരിദ്വാർ ഹിന്ദു സൻസദിന്റെ മുഖ്യസംഘാടകനാണ് നരസിംഹാനന്ദ്
ജയ് ശ്രീരാം, ഹർ ഹർ മഹാദേവ്, രാധേ രാധേ...തുടങ്ങിയവ നമ്മുടെ പൈതൃകത്തിന്റെ ഭാഗമാണെന്നും മറ്റൊന്നും നമുക്ക് ആവശ്യമില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.