Light mode
Dark mode
അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ചെന്താമരയുടെ നിലപാട് മാറ്റം
2019ൽ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്
നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻ കോളനിയിൽ സുധാകരൻ (56), അമ്മ ലക്ഷ്മി (75) എന്നിവരെയാണ് അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.
'ഇനി പുറത്തിറങ്ങാൻ കഴിയാത്തതിനാൽ പുഷ്പ രക്ഷപ്പെട്ടു; താൻ ചെയ്തത് വലിയ തെറ്റ്'
മുൻപും പുഷപക്ക് നേരെ ഇയാൾ വധഭീഷണി മുഴക്കിയിരുന്നു
ചെന്താമരയെ പോത്തുണ്ടിയിൽ തെളിവെടുപ്പിന് എത്തിച്ചു
രണ്ട് ദിവസത്തിനുശേഷം പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം
തെറ്റ് ചെയ്ത തന്നെ എത്രയും വേഗം ശിക്ഷിക്കണമെന്ന് ചെന്താമര കോടതിയില്‍ പറഞ്ഞു
വിഷം കഴിച്ചെന്ന് വരുത്താനാണ് വീട്ടിൽ വിഷകുപ്പി വെച്ചത്
ഒന്നര ദിവസം പ്രതി വനത്തിൽ നിന്നു
പല തവണ നാട്ടുകാരുടെ തിരച്ചിൽ സംഘത്തെ കണ്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു
36 മണിക്കൂർ നീണ്ട അസാധാരണമായ തിരച്ചിലിനൊടുവിലാണ് ചെന്താമരയുമായി പൊലീസ് നെന്മാറ സ്റ്റേഷനിലെത്തുന്നത്
നെന്മാറ പൊലീസ് സ്റ്റേഷനിൽ മുന്നിലെ സംഘർഷം കണക്കിലെടുത്തായിരുന്നു പുലർച്ചെ പൊലീസിന്റെ നാടകീയ നീക്കം
കൊലപാതകം നടന്ന് 36-ാം മണിക്കൂറിലാണ് ചെന്താമര പിടിയിലായിരിക്കുന്നത്.
ചെന്താമര പോത്തുണ്ടി മാട്ടായി മലയിലേക്ക് പോയതായുള്ള സംശയത്തെ തുടർന്ന് രാത്രിയും വൻ പൊലീസ് സംഘം തിരച്ചിൽ നടത്തിയിരുന്നു.
Nenmara double murder: Massive manhunt underway for Chenthamara | Out Of Focus
ചെന്താമരയുടെ രൂപസാദൃശ്യമുള്ളയാളെ പ്രദേശത്തെ സിസിടിവിയിൽ കണ്ടതായാണ് വിവരം.
നൂറിലധികം പൊലീസുകാരാണ് പോത്തുണ്ടിയിലെ മലയോര മേഖലകളിൽ പരിശോധന നടത്തുന്നത്
നൂറിലധികം പൊലീസുകാർ പോത്തുണ്ടിയിലെ മലയോര മേഖലകളിൽ പരിശോധന നടത്തും
കേരള ഭരണ സര്‍വീസില്‍ എല്ലാ വിഭാഗങ്ങളിലും സംവരണം നടപ്പാക്കണമെന്നും ഭരണഘടനാ വിരുദ്ധമായ മുന്നാക്ക സംവരണ നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്നും വെള്ളാപ്പള്ളി