Light mode
Dark mode
ഭാര്യയെയും മകളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്
1981 ബാച്ച് ഐപിസ് ഓഫീസറായ ഓം പ്രകാശ് ആണ് കൊല്ലപ്പെട്ടത്.
ഒബിസി സംവരണം 51 ശതമാനമാക്കാൻ നിർദേശം
ബിഹാർ സ്വദേശിയായ റിതേഷ് കുമാർ (35) ആണ് കൊല്ലപ്പെട്ടത്.
വിവിധ ജാതികളെയും സമുദായങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങൾ അടങ്ങിയ 50 വാല്യങ്ങളാണ് റിപ്പോർട്ടിലുള്ളത്
ദൃശ്യങ്ങൾ കണ്ടതിന് ശേഷം ബെംഗളൂരു പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു
''അങ്ങനെയൊക്കെ പറയാൻ എനിക്ക് ഭ്രാന്താണോ. ഈ വിഷയം ഉന്നയിക്കുന്നവർക്കാണ് ഭ്രാന്ത്. ഭരണഘടന മാറ്റുമെന്നൊക്കെ പറയുന്നത് ബിജെപിക്കാരാണ്''
കർണാടകയിലെ മംഗളൂരുവിലെ കദ്രി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം
കരാറുകളിൽ നാല് ശതമാനം സംവരണം എന്നത് മുസ്ലിം വിഭാഗത്തിന് മാത്രമല്ലെന്നും എല്ലാ പിന്നാക്ക വിഭാഗങ്ങൾക്കും ബാധകമാണെന്ന് അദ്ദേഹം നേരത്തെയും വ്യക്തമാക്കിയിരുന്നു
നിങ്ങൾ തെരഞ്ഞെടുപ്പിൽ വിജയിച്ച് സർക്കാർ രൂപീകരിച്ച ശേഷം അത് ചെയ്തോളൂ എന്ന് മന്ത്രി മറുപടി നൽകി.
ചൊവ്വാഴ്ച വസ്തു സംബന്ധമായ ആവശ്യത്തിന് പഞ്ചായത്തിലെത്തിയപ്പോഴായിരുന്നു സംഭവം.
ഭക്തർ പരമ്പരാഗതമായി കുളിക്കുന്ന തീർഥാടന കേന്ദ്രങ്ങളിലെ ജലാശയങ്ങൾക്കും നിർദേശം ബാധകമാകും.
കർണാടകയിൽ നേതൃമാറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിലാണ് സഹകരണ മന്ത്രി രാജണ്ണയുടെ പ്രതികരണം
ആദിവാസികളെയും ദലിതരെയും ഒഴിവാക്കുക എന്നതാണ് മോദിയുടെ വികസന മാതൃകയെന്നും മന്ത്രി കുറ്റപ്പെടുത്തി
സിദ്ധരാമയ്യ സർക്കാരിന്റെ കഴിവുകേടാണ് ശിവകുമാറിന്റെ പ്രസ്താവനയിലൂടെ പുറത്തുവന്നതെന്ന് ബിജെപി നേതാവ് മോഹൻ കൃഷ്ണ ആരോപിച്ചു.
ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ മകനായ അഭിജിത്താണ് മരിച്ചത്. ഇവർ ജോലി ചെയ്തിരുന്ന കോഴി ഫാമിലാണ് സംഭവം.
സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നത യോഗത്തിലായിരുന്നു തീരുമാനം
സംഭവത്തിൽ വീഴ്ച്ച കണ്ടെത്തിയാൽ ശക്തമായ നടപടിയെടുക്കുമെന്ന് അധികാരികൾ
2025ൽ മാത്രം 22 നക്സൽ പ്രവർത്തകരാണ് കീഴങ്ങിയതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്
'ആവശ്യപ്പെട്ടതൊന്നും അനുവദിച്ചില്ല ; രാഷ്ട്രീയ നിലനിൽപ്പിന് വേണ്ടി ഭരണകക്ഷികളെ മാത്രം തൃപ്തിപ്പെടുത്തി'