Light mode
Dark mode
പെരിന്തൽമണ്ണ താഴെക്കോട് പിടിഎം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഘർഷമുണ്ടായത്
പരിക്കേറ്റ സുനുവിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വട്ടിയൂർക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്ത കുട്ടിയെ ഇന്നലെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു
പ്ലസ് വൺ വിദ്യാർഥികൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പടവരാട് സ്വദേശി മാരിമുത്തു ആണ് ആക്രമിച്ചത്
തർക്കം നടന്നതിന്റെ പിറ്റേ ദിവസം യുവാവിനെ സ്റ്റേഷനിൽ വെച്ച് തന്നെ കുത്തുകയായിരുന്നു
വർക്കല താലൂക്ക് ആശുപത്രിയിലാണ് സംഭവം
തോട്ടശേരിയറ സ്വദേശി ജംഷീദലിക്കാണ് പരിക്കേറ്റത്.
തീവ്രവാദി ആക്രമണമെന്ന് ഇസ്രായേലി പൊലീസ്
ബസില് ഓടിക്കയറിയ പ്രതി ആക്രമണശേഷം ഇറങ്ങിയോടി
കണ്ടക്ടർ മുന്നോട്ടുകയറി നിൽക്കാനാവശ്യപ്പെട്ടതിനെ തുടർന്ന് ബസിനകത്തു വച്ച് ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നു.
പൊലീസ് വെടിവെപ്പിൽ അക്രമിയും കൊല്ലപ്പെട്ടു
ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി അംഗങ്ങളായ സജിൻ, ശ്രീജിത്ത് എന്നിവർക്കാണ് കുത്തേറ്റത്.
അയൽക്കാരുടെ സഹായത്തോടെയാണ് യുവാവ് ആശുപത്രിയിലെത്തിയത്
സിവിൽ എഞ്ചിനീയറിങ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജയചന്ദ്രന് നേരെയാണ് ആക്രമണമുണ്ടായത്.
യൂത്ത് കോൺഗ്രസ് പൊറുത്തിശ്ശേരി മണ്ഡലം പ്രസിഡന്റ് ഷാന്റോ പള്ളിത്തറയ്ക്കാണ് കുത്തേറ്റത്.
യുവാവിനെ പ്രതികൾ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും പിടികൂടിയതും.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പള്ളിക്കത്തോട് പോലീസ് സ്ഥലത്തെതി. സുബിനെ മെഡിക്കൽ കോളേജിൽ പ്രേവേശിപ്പിച്ചു
ഇരുവരും തമ്മിലുള്ള ബന്ധം അടുത്തിടെ വഷളാവുകയും തുടർന്നുണ്ടായ വൈരാഗ്യത്തിന്റെ പുറത്താണ് മഹേഷ് ലിജിയെ കൊലപ്പെടുത്തിയതെന്നുമാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം
രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാൻ എത്തിയതായിരുന്നു കുത്തേറ്റ് മരിച്ച ലിജി